ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-130-
മറ്റും പലപല വികൃതികൾ കാട്ടിക്കൊണ്ടു നടക്കുന്ന കടൽ വൎണ്ണംകോലിയ കണ്ണനെ പുകൾത്തിക്കൊണ്ടു പാണർ ബലിയുഴി യുവാൻ ഒരുങ്ങിയപ്പോൾ ഇനി ഇരുന്നാൽ പറ്റില്ലെന്നു തീൎച്ചയാക്കി കൈരളിയുടെ കൈപിടിച്ചു ഗാനകാല താളം പിടിക്കുവാൻ ഒരുമ്പെട്ടു.
അംഗന-മണി-യാ-യ-സുഭ-ദ്ര-യേ മംഗ-ല്യം-ചെ-യ്ത-ഘോ-ഷം-പറ-വാ-നായ് അംഗജവൈരിതന്മകനാകിയ ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ,
എന്നു സുഭദ്രാഹരണം മുതലായ ബ്രാഹ്മണിപ്പാട്ടുകൾ താളവ്യവസ്ഥ
യോടുകൂടാതെ സ്വരപ്രധാനമായ സാമഗാനരീതിയിലാണു ചൊല്ലി
വരുന്നതെങ്കിലും പാട്ടുകളുടെ മേൽ വിവരിച്ച ആരംഭദശയിൽ
അതിനെ ഉൾപ്പെടുത്തുവാൻ ആലോചിചിട്ടുവേണം ആ രീതിയുടെ
ആവിൎഭാവകാലം അറിയാത്തതുകൊണ്ടും അതിലെ ഭാഷയ്ക്കു
പഴക്കം പോരായ്കകൊണ്ടും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |