ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-129-
വയർ വിശന്നിട്ടാരാനും-എൻ കോയിക്കൽ വന്നുപോയാൽ ദാഹമറിഞ്ഞു തണ്ണീർ കൊടുക്കില്ല നല്ലമ്മ.
എന്നു വേലന്മാർ അല്ലെങ്കിൽ മണ്ണാർ അറുകൂൎകാളിമാരുടെ ചരിതം വിസ്തരിക്കുവാൻ തുടങ്ങിയപ്പോൾ ഗാനകല സാഹിത്യ ക്കളരിയിൽ പരുങ്ങി നിൽക്കുന്ന കൈരളിയെ ഒന്നു കടാക്ഷിച്ചു,
(ബലിയുഴിച്ചിൽ)
കുന്തിയശോദയൊ-ടഞ്ചിതമെല്ലാം കൂടെച്ചാഞ്ചോടീടിന-പൈതൽ വഞ്ചനമിടയിൽ-പലരൊടു ചെയ്തും ബാധതനിക്കു-വരാതെ കളിച്ചും അമ്പിനൊടീശൻ-അമ്പാടീങ്കൽ അമ്മയുടെകാൽ-വീണുപിടിച്ചും പുതുമെനി വെണ്ണ-കട്ടുമിഴുങ്ങി കോട്ടാകൊണ്ടും-വീണുമുരുണ്ടും കെട്ടിയൊരുറികയർ-വെട്ടിയറുത്തും, 17*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |