ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-126-
അക്ഷരങ്ങളും ഉണ്ടാകുന്നു. അക്ഷരങ്ങൾക്കു വ്യക്തി തിരിയുമ്പോൾ ആ അക്ഷരസമുച്ചയത്തിൽനിന്നു വായ് മൊഴിയുടെ പ്രസ്താരവും ശബ്ദ പ്രപഞ്ചവും ഉൽഭവിക്കുന്നു.
വ്യക്തി തിരിഞ്ഞ അക്ഷരമോ അക്ഷരസമുദായത്തിൽനിന്നുണ്ടായ മൊഴിയോ ശ്രുതിക്കൊത്തു സ്വീകരിക്കുന്നതിൽനിന്നാകുന്നു ഗാന ത്തിന്റെ ആവിൎഭാവം. കൃഷീവലന്മാരുടെ ഓ-ഒ ഒ ഒ-ഓ എന്ന കന്നാലിപ്രണവം ശബ്ദബ്രഹ്മത്തിനു വികാരത്തെ ഉണ്ടാക്കുന്ന ഒരു വൈകൃതികഗാനവിദ്യയാണെന്നു പറയാം.
(തേക്ക്)
1. എൺപതിനെട്ടും-പോയേ
എന്നു തേക്കുകാർ ആശ്വാസം കൊള്ളുമ്പോൾ അതുവരെ ശ്വാസ
വായുവിൽ ലീനമായിക്കിടന്നിരുന്ന ഗാനകല യോഗനിദ്രയിൽ
നിന്നുണൎന്നു കോട്ടുവായിടുന്ന സമയമാണു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |