ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-125-
ഈ ശക്തികൾക്കു വ്യക്തിയില്ലാതെ ബ്രഹ്മാക്ഷരത്തിൽ ലയിച്ചു കിടക്കുമ്പോൾ ശബ്ദപ്രപഞ്ചവും അതിൽ നിൎല്ലീനമാകുന്നു.
(ഖ) പ്രാരംഭദശ.
ചലനരൂപമായ ശ്വാസോച്ഛ്വാസത്തിന്റെ ആവിൎഭാവമാണ് ശബ്ദപ്രകൃതി ചേഷ്ടിക്കുവാൻ തുടങ്ങുന്നതിന്റെ പൂൎവ്വരൂപം. ശ്വാസോച്ഛ്വാസത്തിനു വിച്ഛിത്തി വരാതെ ഉച്ചരിക്കാവുന്ന അക്ഷരം ഓങ്കാരം മാത്രമെ ഉള്ളുവെന്നോൎത്താൽ ബ്രഹ്മാക്ഷരവും പ്രാണവായുവും തമ്മിലുള്ള ബന്ധത്തിന്റെയും ശബ്ദപ്രപഞ്ചത്തിൽ ഓങ്കാരത്തിനു കൊടുത്തിരിക്കുന്ന പ്രാമാണ്യത്തിന്റെയും സാരം വ്യക്തമാവുന്നതാണ്. ശ്വാസവായുവിനു നാദംകൊണ്ടു തുടങ്ങുന്നതാകുന്നു ശബ്ദപ്രകൃതി ചേഷ്ടിച്ചു തുടങ്ങിയതിന്റെ പ്രത്യക്ഷമായ പ്രഥമലക്ഷണം. ആ നാദത്തിൽ സ്വരത്തിന്റെ സ്ഫുരണവും ആ സ്ഫുരണത്തിൽനിന്നു വ്യക്തിപരങ്ങളായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |