താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-106-

              സംക്രന്ദ്രനാത്മജനെയ്ത ശരത്തിനാൽ
              വീണിതല്ലോ കിടക്കുന്നു ധരണിയിൽ
              ശോണിതവുമണിഞ്ഞയ്യോ ശിവശിവ
              നല്ലമരതകക്കല്ലിനോടൊത്തൊരക
              കല്യാണരൂപൻ കുമാരൻ മനോഹരൻ
              ചൊല്ലെഴുമൎജ്ജുനൻതന്റെ തിരുമകൻ
              വല്ലവീവല്ലഭ നിന്റെ മരുമകൻ.

ഇവിടെ രസം കരുണം; രീതിവൈദൎഭി. സ്ത്രീപൎവ്വം മുഴുവനും കരുണാരസസമ്പൂൎണ്ണമാകുന്നു.

                      (ജ്ഞാനപ്പാന)
           2.  എന്തിനു വൃഥാ കാലം കളയുന്നു
               വൈകുണ്ഠത്തിനു പൊയ്ക്കൊവിനെല്ലാരും
               കൂടിയല്ലാ പിറക്കുന്ന നേരത്തും,
               കൂടിയല്ലാ മരിക്കുന്ന  നേരത്തും,
               മദ്ധ്യേയിങ്ങിനേ കാണുന്ന നേരത്തു
               മത്സരിക്കുന്നതെന്തിനു നാം വൃഥാ?
               അൎത്ഥമോ പുരുഷാൎത്ഥമിരിക്കവേ
               അൎത്ഥത്തിന്നു കൊതിക്കുന്നതെന്തുനാം?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)