ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-106-
സംക്രന്ദ്രനാത്മജനെയ്ത ശരത്തിനാൽ വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവശിവ നല്ലമരതകക്കല്ലിനോടൊത്തൊരക കല്യാണരൂപൻ കുമാരൻ മനോഹരൻ ചൊല്ലെഴുമൎജ്ജുനൻതന്റെ തിരുമകൻ വല്ലവീവല്ലഭ നിന്റെ മരുമകൻ.
ഇവിടെ രസം കരുണം; രീതിവൈദൎഭി. സ്ത്രീപൎവ്വം മുഴുവനും കരുണാരസസമ്പൂൎണ്ണമാകുന്നു.
(ജ്ഞാനപ്പാന)
2. എന്തിനു വൃഥാ കാലം കളയുന്നു വൈകുണ്ഠത്തിനു പൊയ്ക്കൊവിനെല്ലാരും കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും, മദ്ധ്യേയിങ്ങിനേ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ? അൎത്ഥമോ പുരുഷാൎത്ഥമിരിക്കവേ അൎത്ഥത്തിന്നു കൊതിക്കുന്നതെന്തുനാം?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |