ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-2-
ആളികളായിരമൊത്തു കളിക്കുന്ന
കാളിയുമൊന്നു തെളിഞ്ഞീടേണം,
--------
2.(പാണനാൎപാട്ട്.)
തിരുവാനന്തിരുമാടത്തിൽ
അടിയരുളും തിരുവടിയും,
തിരുമെയ്യൊടു തിരുമൈചേൎക്കും
ചെന്താരിൻ തിരുമകളും,
വിരുതടിയനു കവിതയുതിൎപ്പാൻ
വരവാണീഭഗവതിയും,
വരമരുളുക, വാഗുണനിധിയാം
ഗുരുചരണം പണിയുന്നേൻ.
----------
3. (വള്ളുവൎപാട്ട്.)
എന്നോ തുയിൽകൊണ്ട തച്ചനുണൎന്നു
മുന്നൂലുകൊണ്ടൊന്നു കൂട്ടിപ്പിണച്ചു,
തച്ചനുരണ്ടു കിടാങ്ങൾ പിറന്നു
പിച്ചകളിച്ചവരോടി നടന്നു;
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |