— 73 —
230. 2. Adjective future Participles ഭാവിയുടെ പെരെച്ചങ്ങ
ൾ്ക്ക രൂപം അധികവും പ്രയോഗം കുറഞ്ഞും കാണുന്നു.
1.) ഒന്നാം ഭാവിരൂപം തന്നെ മതി.
ആകും - ആം - കൊടുക്കും. (ആകും കാലം - ആമ്പോൾ - പോമ്പോലെ. ഭേ. മ -
കൊടുക്കുന്നേരം)
2.) പാട്ടിൽ അതിനോടു ചുട്ടെഴുത്തും കൂടും.
ചൊൽ പൊങ്ങുമപ്പൂരുഷൻ. മ. ഭാ. വിളങ്ങുമന്നാൾ - വിളങ്ങുബ്രാഹ്മണൻ
(വിധ)
3.) രണ്ടാം ഭാവിരൂപം - ഓളം - ഒരു - ആറു - എന്നു ഇങ്ങനെ
സ്വരാദ്യങ്ങളായ നാമങ്ങൾ്ക്ക മുന്നെവരും.
ആവോളം — ആകുവോളം — ആവോരു വേല
പോവോളം — പോകുവോളം.
വരുവോളം; കാണ്മോളം; കാണ്മാറു - കൃ. ഗാ. എമ്പൊരു രാ. ച.
തികവോളം - തികയോളം; മറവോളം - യോളം,
മരിപ്പോളം; ഇരിപ്പൊരു നദി.
4.) രണ്ടാം ഭാവി രൂപത്തോടു ചുട്ടെഴുത്തു കൂടുന്ന ഒരു പദം ഉ
ണ്ടു - (വേണ്ടുവ) - സംക്ഷേപിച്ചിട്ടു - വേണ്ട - എന്നത്രെ).
3. Personal Nouns.
231. a. Formed of the adjective present and past Participles ലിംഗ
പ്രത്യയങ്ങളാൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ ആവിതു.
നടക്കുന്നവൻ, വൾ, തു — വർ, വ
വന്നവൻ, വൾ, തു — വർ, വ (വന്നോ)
(വന്നോൻ, വന്നോൾ — ചത്തോർ)
പെറ്റോർ എന്നല്ലാതെ പണ്ടു പെറ്റാർ, ഉറ്റാർ, നല്ലുറ്റാർ എന്നും
മറ്റും സംക്ഷേപിച്ചു ചൊല്ലും 183. ആയതു എന്നല്ലാതെ ആ
യ്തു — എന്നും നടക്കും.
പിന്നെ നപുംസകത്തിൻ്റെ പണ്ടുള്ള രൂപമാവിതു: കിടന്ത
മ, വാഴ്‌ന്തമ, നടന്തമ മുതലായതു തന്നെ.
232. b. Formed of the adjective future Participle ഭാവിപേരെച്ച
ത്താൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ വളരെ നടപ്പല്ല.
1.) വാഴുമവൻ, വാഴ്വവൻ - ഇടുമവൻ, ഇടുവോൻ - ആകുമവൻ, ആമവൾ. മ. ഭാ.
ഉണ്ടാമവർ - കൈ. ന. (=ഉണ്ടാകുന്നവർ).
10