താൾ:CiXIV37.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

രെഉരുവാക്കുമ്പോൾതന്നെഎല്ലാവരുടെഹൃദയങ്ങളിലുംഇതു
തന്നെഎഴുതിവെക്കകൊണ്ടുമനുഷ്യരായിജനിക്കുന്നവർഓരൊ
രുത്തൎക്കുപാപത്തിന്നുശിക്ഷ രികെഉള്ളുഎന്നുഭെദംവരാതെ
നിശ്ചയിച്ചിരിക്കുന്നു– പക്ഷെഒരുക്ഷമഉണ്ടാകുംഎന്നുള്ളനി
രൂപണത്തിൽസംശയംവളരെകൂടീട്ടുണ്ടുആസംശയംതീൎക്കെ
ണ്ടുന്നതിന്നുയെശുക്രിസ്തൻഅവതരിച്ചുഎല്ലാവൎക്കുംരക്ഷെക്ക
ഒരുവഴിയെഉണ്ടാക്കി–അതിന്റെവിശെഷംത്രിയെകദൈ
വംമനുഷ്യരെഉണ്ടാക്കിയതിൽപിന്നെ പാപത്തിലുൾ്പെട്ടുദിവ്യ
തെജസ്സ്കളഞ്ഞുവിട്ടുപാപമരണങ്ങളിൽ മുങ്ങുന്നപ്രകാരം
കണ്ടുമനസ്സലിഞ്ഞുപുത്രനുംകരുണപൂണ്ടുഇവർനശിച്ചുപൊ
കരുതുഞാൻഒന്നുചെയ്യട്ടെഉലകിഴിഞ്ഞുപാപംനിമിത്തംഇ
വനിൽപിണഞ്ഞുപൊയകൊപത്തെയുംശാപത്തെയുംഞാ
ൻഎടുത്തുസഹിച്ചുഅവരെ വീണ്ടുകൊള്ളെണംഎന്നുനിന
ച്ചുഹിതകാലത്തിങ്കൽമനുഷ്യനിൽമനുഷ്യനായിജനിച്ചു– ജനിച്ചനാൾതുടങ്ങിസ്വപിതാവായദൈവത്തിന്റെഇഷ്ടമെല്ലാം
നിരന്തരമായിനടത്തിപ്രായംചെന്നപ്പൊൾപാപമില്ലാത്തഎ
ക മനുഷ്യനായിവിളങ്ങിദെവാത്മാവുംഅവനിൽനിറഞ്ഞു–
അവനെദൈവവെലെകാക്കുകയുംചെയ്തു– അപ്പൊൾഅ
വൻയഹൂദരാജ്യത്തിൽഎങ്ങുംനടന്നുകൊണ്ടുനിങ്ങൾ്ക്കും എല്ലാ
വൎക്കുംവെണ്ടിപാപകഷ്ടങ്ങളെനിവൃത്തിപ്പാൻഞാൻപരലൊ
കത്തിങ്കൽനിന്നുഇറങ്ങിവന്നദൈവപുത്രൻഎന്നുംഎന്റെ
സ്നെഹത്തിന്നുംനിങ്ങളുടെരക്ഷെക്കുംനിശ്ചയംവരെണ്ടതി
ന്നുഞാൻ എല്ലാവൎക്കുംവെണ്ടിമരിച്ചുകൊള്ളാംഎന്നുപലവി
ധെനഅറിയിച്ചുകൊണ്ടു അനെകജനങ്ങൾ്ക്കുംമഹാരൊഗംബാ
ധൊപദ്രവംമരണംപാപംഈവക എല്ലാംശമിപ്പിച്ചുപൊന്നു
൧൨ശിഷ്യന്മാരെവിളങ്ങിച്ചുദെവമാൎഗ്ഗംഎല്ലാംഗ്രഹിപ്പിച്ചുവ
ന്നശെഷംമഹാ ജനങ്ങളുടെഅസൂയകൊണ്ടുഎറിയഹിംസക
ളുംഅനുഭവിച്ചുകള്ളൻഎന്നപൊലെകഴുവെറിമരിച്ചു ഇവ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/24&oldid=195878" എന്ന താളിൽനിന്ന് ശേഖരിച്ചത്