താൾ:CiXIV37.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ളവരൊടുംഇടഞ്ഞുകൊണ്ടുപടകൂടിനശിച്ചുപൊകുന്നു—അയ്യൊ
ഒരുദൈവത്തിൽനിന്നുജനിച്ചുജ്യെഷ്ഠാനുജന്മാരായിഒരുമി
ച്ചുപാൎക്കേണ്ടുന്നവർ‌എത്ര‌ജാതികളായി‌ഭെദിച്ചു–ഏകശരീരമാ
യതിനെ‌എത്രഖണ്ഡമാക്കിമുറിച്ചുനിസ്സാരമാക്കിവരുന്നുണ്ടു—

നരസി—അബ്ദുള്ളാകണ്ടൊഞാൻ‌പറഞ്ഞതുസരിഅല്ലെ‌അവൻ‌മു
മ്പെപറഞ്ഞതുഒരുവിധമാകുന്നുഇപ്പൊൾചൊല്ലിയതുവിചാരി
ച്ചാൽ‌എല്ലാംഒന്നാക്കെണം‌എന്നഭാവം‌കാണുന്ന–ചതിയൻ
തന്നെ—

രാമ—അപ്പാഅവൻ‌ചതിയൻ‌എങ്കിൽ‌ആപാതിരിസായ്പിന്റെ
വീട്ടിൽപൊയിഇങ്ക്ലീഷ്‌മുതലായതുപഠിക്കെണംഎന്നുഎന്നൊ
ടുപറഞ്ഞതുഎങ്ങിനെ–പാതിരിയെകണ്ടാൽഎഴുനീറ്റുസ
ലാംചെയ്തുമൎയ്യാദപൊലെബഹുമാനിച്ചുവരുന്നതുഎങ്ങിനെ

നരസി—മതി മതി സ്വസ്ഥമായിരു—

രാമ—അബ്ദുള്ളകെൾ്ക്കസായ്പപിന്നെപറഞ്ഞു—ആദിയിൽദൈവം
മനുഷ്യരെഉണ്ടാക്കിയപ്പൊൾഒരാണുംപെണ്ണുമായിട്ടുണ്ടാക്കി
–ഇപ്പൊൾ‌ഒരാൺഎറിയപെണ്ണുങ്ങളെകെട്ടിവരുന്നുണ്ടു– ആ
ണുങ്ങൾ‌എല്ലാം‌സ്ത്രീഗൎഭത്തിൽ‌നിന്നുജനിക്കുന്നു–എങ്കിലുംസ്ത്രീ
കളെഒരുപൊലെനടത്താതെയുംബുദ്ധി‌ഒന്നുംഉപദെശിക്കാ
തെയുംകൂടഭക്ഷിക്കയും‌മറ്റും‌മാനം‌ഒന്നും‌കാട്ടാതെയുംപശു
ക്കളെപൊലെകൊള്ളക്കൊടുക്കമുതലായതുചെയ്തുവരുന്നു
ണ്ടു—ഓരൊരാജ്യംനശിച്ചുപൊവാൻ‌കാരണംഇതുതന്നെ—വീ
ടുകൾതൊറുംദൈവമൎയ്യാദയെകരുതിക്കൊള്ളുന്നില്ലഎങ്കി
ൽ‌ഊരും‌നാടുംനന്നായിവരികയില്ല–

നരസി—ഛീ–ഛീ–അബ്ദുള്ളസാരംഇല്ല–ഹാഹാ

രാമ—അയ്യൊഈദെശക്കാർസകലത്തിന്നുംപ്രകാശംകൊടുക്കു
ന്നദൈവത്തെകാണാതെപകലിൽ‌കണ്ണുകാണാത്തകൂമ
നെപൊലെപാൎക്കുന്നു–ബുദ്ധിക്കെടാകുന്നരാത്രിയിൽ‌ഉൾ്പ്പെ
ട്ടുകണ്ണുചിമ്മിതുറന്നുഅല്പപ്രകാശമുള്ളനക്ഷത്രങ്ങളെപൊ
ലെകണക്കില്ലാലാത്തശക്തി ഭൂതങ്ങളെയും‌കണ്ടുദൈവങ്ങൾഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/12&oldid=195898" എന്ന താളിൽനിന്ന് ശേഖരിച്ചത്