താൾ:CiXIV35.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

൭., നിലയംപ്രതിപൊയി(ഭാഗ.)§൪൧൯

§൫൦൩സ്ഥലചതുൎത്ഥിതന്നെ ഗതിയുടെഅൎത്ഥത്തിന്നുപ്രമാണമായ
തു—൧.,ദ്വീപാന്തരത്തെക്കുപൊയി-മെത്ഭാഗത്തെ ക്ക്എറിഞ്ഞു—
(കെ.ഉ.)അകത്തെക്ക്എറിഞ്ഞു(പ.ത.)ദ്വീപത്തിങ്കലെക്ക്എഴുന്നെള്ളി
(മ.ഭാ.)പ്രദെശത്തെക്ക്ചെന്നു(നള)വംശത്തിലെക്ക്ആപത്തുവരും-
(മ.ഭാ.)——൨.,അധികാരാൎത്ഥംഇങ്ങനെ-സ്വരൂപത്തിങ്കലെക്ക്അട
ങ്ങി(കെ.ഉ)സൎക്കാരിലെക്ക്ഒഴിഞ്ഞുകൊടുത്തു——രണ്ടുരാജ്യത്തിങ്കലെ
ക്കുംഅഭിഷെകംചെയ്തു—(=നാട്ടിന്നഭിഷെകം-രാജ്യത്തിലഭിഷെകം—
മ.ഭാ.)നന്ദരാജ്യത്തിങ്കലെക്ക്നീരാജാവുമന്ത്രിയാകുന്നതുഞാൻ(ചാണ)
——൩.,വിഷയപ്രമാണാൎത്ഥങ്ങൾഇവ്വണ്ണം——ആൎക്കുവാസനഎറുംധ
നുസ്സിങ്കലെക്ക്-തെരിലെക്കധികനായ്വന്നുയുധിഷ്ഠിരൻ(മ.ഭാ.)െ
ജ്യാതിഷത്തിങ്കലും മന്ത്രവാദത്തിന്നുംസാമൎത്ഥ്യംഏറുംഅതിങ്കലെക്ക്
അതിതല്പരൻ(ചാണ)എന്നതിനാൽസപ്തമിക്കുംചതുൎത്ഥിക്കുംഉള്ള
ചെൎച്ചതെളിയും(§൪൫൩)

§൫൦൪.ഒരുവാചകത്തിൽരണ്ടുമൂന്നുസപ്തമികൾകൂടും-ഉ-ംഅവളി
ൽകനിവുണ്ടായിമനസ്സിൽ(നള)യുവാക്കളിൽതാല്പൎയ്യംഏവനിൽ
നിന്നുടെമാനസെ(വെ.ച)


അകമാദിഅവയവങ്ങളൊടുചെരുന്ന
വിഭക്തിവിവരം

§൫൦൫.അവ്യയവങ്ങളായിചമഞ്ഞപലനാമങ്ങളുംഇന്നിന്നവിഭക്തി
കളൊടുചെരുന്നപ്രകാരംപറയുന്നു-ആയവമുമ്പെവളവിഭക്തി
യൊടുംപിന്നെഷഷ്ഠിചതുൎത്ഥിസപ്തമികളൊടുംഇണങ്ങികാണുന്നു-

§൫൦൬.സപ്തമിയുടെരൂപവികാരങ്ങൾആയതു—

൧., അകം— കാടകംചെന്നു—നാകമകംപുക്കു(കെ.രാ)രൂപത്തെ
മനക്കാണ്പകംചെൎത്തു(നള)—കൎണ്ണങ്ങൾ്ക്കകംപുക്കു(പ.ത.)——
അകത്തു—മന്നിടംതന്നകത്തു(കൃ.ഗ.)എണ്ഡിശയകത്തും(കെ.ര)
കൈനിലയകത്തുമെവി–(മ.ഭ.)ഉടലിൻ്റകത്തെ (പാ)വലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/168&oldid=192012" എന്ന താളിൽനിന്ന് ശേഖരിച്ചത്