താൾ:CiXIV35.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

തിമുമ്പായമംഗലങ്ങൾ(കൃ.ഗാ.)താരമുമ്പാംനാരിമാർ(കെ.രാ.)—

൫.,മൂവായിരംതൊട്ടുമുപ്പത്താറായിരത്തെയും(കെ.ഉ.)സംസ്കാ
രമാദികൎമ്മങ്ങളെപുണ്യാഹപൎയ്യന്തംആകവെചെയ്ക(അ.രാ.)——

൬.,ഞാനുംമറ്റുംതൎക്കത്തിലുംമറ്റുംതൊറ്റു ഇതിഹാസങ്ങൾപു
രാണങ്ങൾഎന്നിവമറ്റും(മ.ഭാ.)

§൩൬൦.അതുപൊലെശെഷം എന്നതുംസമാസരൂപേണനട
ക്കും-ഉ-ംസാമശെഷംഎന്നാൽദാനംഭെദംദണ്ഡംഈമൂന്നത്രെ


നാമവിശെഷണവിവരം


§൩൬൧.നാമവിശെഷണംപെരെച്ചത്താൽവന്നാലുംസമാസത്താ
ൽവന്നാലും(§൧൬൨)അതുകൎത്താവിൻ്റെമുമ്പിൽനില്പു.

§൩൬൨. നാമവിശെഷണത്തിന്നുവിശെഷാൽകൊള്ളാകുന്ന
തുആകുന്ന ആയ ആം എന്നപെരെച്ചങ്ങൾതന്നെ—ഉ—ംആശ
യാകുന്നപാശം- സത്യവാനായ മന്ത്രി-ഉമ്പർസെനാധിപനാകിയ
ദെവൻ-ഉത്തമമായിട്ടുള്ളരാജ്യം-മുഖ്യനാകുംദുൎയ്യൊധനൻ-
ദൂതനാംഎൻ്റെ(നള)—— ഉപമാനത്തിന്നുംനാമധെയത്തിന്നും
പ്രത്യെകംആകുന്ന ആം ഈ രണ്ടു പറ്റും(യുദ്ധസ്ഥലമാകുന്നസ
മുദ്രം= യുദ്ധാൎണ്ണവം-മ.ഭാ-ആധിയാംരാഹു—ഭെദമാംഉപായം
(നള)

§൩൬൩.എന്ന, എന്നുള്ള-ഈപെരെച്ചങ്ങൾവ്യക്തിനാമങ്ങ
ൾ്ക്കുംമുഴുവാചകങ്ങൾ്ക്കുംകൊള്ളാം-ഉ-ംസൂചീമുഖിഎന്നപക്ഷി-നീ
ജീവിച്ചിരിക്കെണംഎന്നുള്ളആഗ്രഹം

§൩൬൪. അനെകവിശെഷങ്ങൾ ഉള്ളദിക്കിൽ ൧.,ഒന്നുകിൽ
ഉമ്മെകൊണ്ടുചെൎപ്പു-(രക്ഷിപ്പവനുംശിക്ഷിപ്പവനുംആയരാ
ജാ- ഉമ്പരിൽവമ്പും മുമ്പുള്ളനീ-ഭട്ടത്തിരിഎന്നും സൊമാതി
രിഎന്നും അക്കിത്തിരിഎന്നുംഇങ്ങിനെഉള്ളപെരുകൾ(കെ.ഉ.)
൨., അല്ലായ്കിൽമുമ്പെപെരെച്ചങ്ങളെവിനയെച്ചങ്ങളാക്കി
മാറ്റൂ-(ഉ-ം സത്യവാനായിധൎമ്മജ്ഞനായി ദിഗ്ജയമുള്ളരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/112&oldid=191928" എന്ന താളിൽനിന്ന് ശേഖരിച്ചത്