താൾ:CiXIV34.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

അവന്റെശരീരം കാണാതെഅവൻജീവിക്കുന്നപ്രകാരംഅറി
യിക്കുന്നദൂതവാക്യംഅത്രെകെട്ടുഞങ്ങളെഗ്രഹിപ്പിച്ചുഭ്രമംവരു
ത്തിയപ്പൊൾ ഞങ്ങളിലുംചിലർപൊയിനൊക്കിഎങ്കിലും കൎത്താ
വെകണ്ടില്ല എന്നിപ്രകാരംഅവർപറഞ്ഞാറെയെശു ചൊല്ലി
യതു—

ഹെഭവ്യവാദിവാക്യാനാംപ്രത്യയമന്ദമാനസാഃ
ഖൃഷ്ടാഖ്യെനാഭിഷിക്തെനകിന്നപ്രാഗ്ദുഃഖസഞ്ചയഃ
ഭൊക്തവ്യൊഭൂത്തതസ്തെനപ്രാപ്തവ്യൊമഹിമാനിജഃ

പ്രവാചകർഅറിയിച്ചവഒക്കയുംവിശ്വസിപ്പാൻഅല്പബുദ്ധി
കളുംമന്ദഹൃദയമുള്ളവരുംആയൊരെഅഭിഷിക്തൻഇപ്രകാ
രം കഷ്ടംഅനുഭവിക്കയും ആവഴിതന്റെ തെജസ്സിൽപ്രവെ
ശിക്കയുംവെണ്ടുന്നതില്ലയൊ— എന്നതിന്റെശെഷംഅവൻമൊശ
മുതലായവെദപുസ്തകങ്ങളിൽഅഭിഷിക്തന്റെവിഷയമായി
പറഞ്ഞത്എല്ലാംഎടുത്തുഅവൎക്ക വ്യാഖ്യാനിച്ചുകൊടുത്തു— ഒ
ടുക്കംഊരിൽഎത്തിയാറെഅവർപിരിഞ്ഞുകൂടാഞ്ഞുഅവനെ
നില്പാൻഅപെക്ഷിച്ചാറെഅവൻകൂടെഅകംപുക്കുഭക്ഷണ
ത്തിന്നിരുന്നു— അവൎക്കപണ്ടെപൊലെഅപ്പം നുറുക്കികൊടു
ക്കയുംചെയ്തു— ആക്ഷണത്തിൽതന്നെഅവനെകണ്ടറിഞ്ഞ
പ്പൊൾ അവൻനടുവിൽനിന്നുമറഞ്ഞുപൊയി— അവരും താമസി
യാതെമടങ്ങിപ്പൊയിയരുശലെമിലുള്ളസ്നെഹിതരെഅറി
യിക്കയുംചെയ്തു—

തസ്മിന്നെവദിനെസായംശിഷ്യായത്രസമാഗമൽ
ശാലായാംതത്രരുദ്ധെപിദ്വാരെന്തഃ പ്രാവിശൽപ്രഭുഃ
യെഷൂസ്തൂചെകുതൊയൂയംസഞ്ജാതാഃ ക്ഷുബ്ധമാനസാഃ
ഇമെകുതശ്ചന്ദെഹാഃ പ്രജായന്തെമനസ്സുവഃ
തസ്തൌപാദൌചമെദൃഷ്ട്വാവരംസ്പൃഷ്ട്വാവിനിശ്ചയം
കുരുധ്വംസ്വയമെഷൊഹംഭൂതൊമാംസാസ്ഥിമാൻനഹി
തതൊഹസ്തൌചപാദൌചനിജൌകീലവ്യധാങ്കിതൌ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/92&oldid=192297" എന്ന താളിൽനിന്ന് ശേഖരിച്ചത്