താൾ:CiXIV34.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസൌതുസദൃശാകഷ്ടമചിരെണാഗമൽ ക്ഷയം
ഭക്ത്വാതൌഹീശ്വരസ്യാജ്ഞാംവെതതുഃ കന്മഷാൎണ്ണവെ
കശ്ചിഛ്ശൈതാനനാമാസ്തിയസ്സ്വൎദൂതൊനഘഃ പുരാ
പശ്ചാത്തുസ്വാല്പദാൽ ഭ്രഷ്ടഈശ്വരാരിരജായത-
നൃപിത്രൊഃ കല്പയന്നാശം നാഗരൂപംദധാരസഃ
നിഷിദ്ധമീശ്വരെണാത്തും ഫലഞ്ചാചൊദയൽസ്ത്രീയം-
സാവാക്യൈൎവ്വഞ്ചിതാതസ്യ ഫലമാദന്നിരങ്കുശാ
പത്യാചഖാദയാമാസജഗൽ കല്യാണനാശിനീ-
തതസ്സ്വശിഷ്ടിഭംഗെന ക്രുദ്ധൊഭൂത്വാപരെശ്വരഃ
യത്രൊഷതുസ്സുഖൊദ്യാനാൽ ക്ഷിപ്രം തൌനിരകാസയൽ-
പ്രസൂതിവെദനാനാൎയ്യാഭുജ്യതാംപതിനിഘ്നയാ
ശ്രമൊമൃത്യുശ്ചപുംസെതിതല്ലതിം നിൎണ്ണിനായസഃ-
ഭഗ്നാശൌതൌതുമാ ഭൂതാം ഭാവിത്യാദുൎഗ്ഗതെൎഭിയാ
അതസ്തൌസാന്ത്വയന്നീശൊനാഗംശെവെനയാഗിരാ-
രെശപ്തത്വമുരൊഗാമീഭൂതാധൂളിം സദ്യാത്സ്യസി
തവസ്ത്രീയാശ്ചമദ്ധ്യെഹം വിധാസ്യാമിമിഥൊരിതാം-
മൂൎദ്ധാനംതാവകം നാൎയ്യാസ്സന്താനഃ പ്രഹരിഷ്യതി
ത്വഞ്ചൈവയൊഷിതൊവംശം വാൎഷ്ണിദെശെഹനിഷ്യസി-
ഇത്ഥം പ്രതിശ്രുതസ്യാദൌരക്ഷകസ്യമഹാത്മനഃ
പ്രത്യാശാസൎവ്വദാമൎത്ത്യൈഃ പതിതൈസ്സംസ്മൃതാസ്ഥിതാ-

ആദിയിൽ ദൈവം ഒരു പുരുഷനെയും ഒരു സ്ത്രീയെയും സൃഷ്ടിച്ചു-
അവർ നിൎമ്മലശുദ്ധിയും ദെവപ്രസാദവും നല്ലസൌഖ്യവും ഉള്ള
വരായി വാഴുമ്പൊൾ- ദൈവകല്പനയെ അതിക്രമിക്കയാൽ പാ
പത്തിൽ പതിച്ചു- എങ്ങിനെ എന്നാൽ സ്വൎഗ്ഗീയദൂതരിൽ ഒരുവൻ
നല്ലവൻ ആയശെഷം ദ്രൊഹിച്ചു ഭ്രഷ്ടനായാറെ- സാത്താൻ
എന്ന ദെവശത്രുവായ്തീൎന്നു- ആദിമനുഷ്യരുടെ നാശത്തെ വിചാ
രിച്ചു സൎപ്പ രൂപം ധരിച്ചു സ്ത്രീയൊടു നിഷിദ്ധമായ ഫലത്തെതിന്മാ
ൻ പറഞ്ഞു- അവൾ ചതിയിൽ കുടുങ്ങിതിന്നു ഭൎത്താവിന്നുംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/9&oldid=192140" എന്ന താളിൽനിന്ന് ശേഖരിച്ചത്