താൾ:CiXIV34.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിലാതൻഭയപ്പെട്ടുഅകത്തുചെചന്നുനീഎവിടെനിന്നുള്ളവൻഎന്നു
യെശുവൊടുചൊദിച്ചുഅതിന്നുഉത്തരംപറയായ്കയാൽപിലാതൻ നീഎ
ന്നൊട്ഉരിയാടാത്തത്എന്തുനിന്നെകൊല്ലിപ്പാനുംവിട്ടയപ്പാ
നുംഎനിക്കഅധികാരംഉള്ളപ്രകാരംഅറിയുന്നില്ലയൊഎന്നുപ
റഞ്ഞു—

തഛ്ശ്രുത്വാത്വവദദ്യെഷൂരീശശ്ചെന്നാന്വമംസ്യത
തദാകൊപ്യധികാരസ്തെനാഭവിഷ്യാന്മമൊപരി
തതൊമൊചയിതും യെഷൂ മദ്ധ്യക്ഷഃ പുനരൈഹത
ജ്ഞാത്വാതുതസ്യസങ്കല്പംപ്രൊച്ചൈൎന്നെദുൎയ്യഹൂദിനഃ
ചെദെനംമൊചയെസ്തൎഹിസാമ്രാജൊനഭവെൎഹിതഃ
യൊഹ്യാത്മാനംനൃപംവക്തിസാമ്രാജ്യംവിരുണദ്ധിസഃ

ദൈവത്തിൽനിന്ന്അല്ലാതെനിണക്ക്എന്റെമെൽഅധികാരം
ഉണ്ടാകുമാറില്ല— എന്നെനിങ്കയ്യിൽഎല്പിച്ചവന്നുതന്നെഅധി
കംപാപം ഉണ്ടുതാനുംഎന്നുയെശുപറഞ്ഞതുകെട്ടാറെഅവനെ
രക്ഷിപ്പാൻനാടുവാഴിആഗ്രഹിച്ചുഎങ്കിലുംയഹൂദർഅവന്റെ
ആന്തരംഗ്രഹിച്ചുഇവൻതന്നെത്താൻ രാജാവാക്കിയതുകൊണ്ടുനീ
അവനെവിട്ടയച്ചാൽമഹാരാജാവിന്നുഹിതനാകയില്ലഎന്നു
ചൊല്ലികൊയില്ക്കൽഅന്യായംബൊധിപ്പിക്കുന്നപ്രകാരംസൂചി
പ്പിച്ചപ്പൊൾ— പിലാതൻമുമ്പെത്തദൊഷങ്ങളെഒൎത്തുവലഞ്ഞു
വെള്ളം വരുത്തികൈകളെകഴുകിഈരക്തത്തിൽനിന്നുതാൻ
നിൎമ്മലനാകുന്നപ്രകാരംകാണിച്ചു— യഹൂദരൊഈരക്തംഞങ്ങ
ടെമെലുംമക്കളുടെമെലുംവരട്ടെഎന്ന്ഒരുമനപ്പെട്ടുവിളിക്ക
യുംചെയ്തു—

സതൊസ്യരക്തപാതസ്യവിഷയെനിൎമ്മലൊസ്മ്യഹം
ഏതദ്ദുഷ്കൎമ്മണൊജന്യം യുഷ്മാഭിൎഭുജ്യതാംഫലം

അനന്തരംനാടുവാഴിയെശുവെമരണദണ്ഡത്തിന്നായിഎല്പിച്ചു
ചെകവരുംഅവന്മെൽക്രൂശമരത്തെഇട്ടുനഗരത്തിന്നുപുറത്തുകൊ
ണ്ടുപൊകയും ചെയ്തു—


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/85&oldid=192285" എന്ന താളിൽനിന്ന് ശേഖരിച്ചത്