താൾ:CiXIV34.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യംചുംബെയംസഏവാസാപിതിസങ്കെതമഗ്രതഃ
സംഗിഭ്യൊദത്തവാന്യെഷൂംശഠശ്ചുംബിതുമായയൌ
വിശ്വാസഘ്നംതുതംയെഷൂഃപ്രൊകസ്മൈത്വമാഗതഃ
നൃപുത്രംപരഹസ്തെഷ്ഠചുംബനെനകിമൎപ്പയെഃ

യെശുഅവനൊടുസ്നെഹിതാനീമനുഷ്യപുത്രനെചുംബനം
കൊണ്ടുശത്രുക്കളുടെകൈയിൽഎല്പിക്കുന്നുവൊഎന്നുപറഞ്ഞു—
പിന്നെശിഷ്യരിൽ ഒരുവൻവാളൂരിയെശുവെപിടിപ്പാൻവരു
ന്നസെവകന്റെചെവിഅറുത്തപ്പൊൾയെശുവിരൊധിച്ചു ചെ
വിതൊട്ടുസൌഖ്യമാക്കി— ഞാൻപിതാവെപ്രാൎത്ഥിച്ചാൽഅ
വൻ ൧൨ പടകൂട്ടങ്ങളിൽഅധികംതുണെക്കഅയക്കയില്ലയൊ
എങ്കിലും വെദവചനങ്ങൾ്ക്കഎങ്ങിനെനിവൃത്തിവരുംഎന്നുപറഞ്ഞു—
ശിഷ്യന്മാർഅടങ്ങിചിതറിഒടിപ്പൊകയുംചെയ്തു—

സ്വതാതം പ്രാൎത്ഥ്യദൂതനാം ദ്വാദശഭ്യൊധിൿശ്ചമൂം
അഹംനശക്നുയാംലബ്ധുമിതികിംമന്യതെന്വയാ
പരന്തുചെത്തഥാകുൎയ്യാംതൎഹിയാമ്പ്യദ്ദിശന്തിമാം
പ്രാചീനശാസ്ത്രവാക്യാനിതെഷാംസിദ്ധിഃ കഥംഭവെൽ

അനന്തരം അവർയെശുവെകെട്ടിപുരൊഹിതന്റെമുമ്പിലാ
ക്കിയപ്പൊൾആയവൻഅവന്റെമതത്തെയുംശിഷ്യരെയും
ചൊല്ലിഅന്വെഷണംതുടങ്ങി— അതിന്നുയെശു

യത്രസൎവ്വെസമായാന്തി യഹൂദ്യാഭജനാലയെ
മന്ദിരെചസദാതത്രസൎവ്വപ്രകാശ മശിക്ഷയം
രഹസ്യംനാവദംകിഞ്ചിന്മാംകിമൎത്ഥായപൃഛ്ശസി
ശ്രൊതാരൊമെതു പൃഛ്ശന്താംമദുക്താനിവിദന്തിതെ

എല്ലാ യഹൂദരും കൂടുന്നദെവാലയത്തിൽവെച്ചഞാൻപരസ്യമാ
യിട്ടത്രെഉപദെശിച്ചുരഹസ്യമായിട്ടുഒന്നുംപറഞ്ഞില്ല— എന്നൊ
ടല്ലഎന്നെകെട്ടവരൊടുചൊദിക്കെണ്ടതായിരുന്നുഞാൻപറഞ്ഞ
തിനെഅവർഅറിയുന്നു— എന്നുപറഞ്ഞാറെഅരികത്തുനിൽക്കു
ന്നവൻ മുഖത്ത്അടിച്ചു— അതിൽപിന്നെകള്ളസാക്ഷികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/81&oldid=192277" എന്ന താളിൽനിന്ന് ശേഖരിച്ചത്