താൾ:CiXIV34.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

വരിൽനിന്നുഒരുവൻഎഴുനീറ്റുവരികിലും അവർകൂട്ടാക്കുകയില്ല—
യഹൂദരിൽ ഒരുകൂട്ടം നാസ്തികർഉണ്ടുചദൂക്യർഎന്നുള്ളവർതന്നെആ
യവർമരണത്തിൽപിന്നെഒട്ടുംജീവൻഇല്ല— എന്നു തൎക്കിച്ചുഒരുനാൾപ
രിഹസിച്ചപ്പൊൾയെശുപറഞ്ഞു—

അത്രഭ്രമൊസ്തിവശ്ശാസ്ത്രംശ ക്തിഞ്ചൈശീമജാനതാം
യെതസ്യജഗതൊലൊകാപ്യൂഹ്യന്തെവിവഹന്തിച
പാത്രാണിയെതുഗണ്യന്തെസമാരൊഡുമദൊജഗൽ
പുനരുഥാനഭാജസ്തെനൊഹ്യന്തെനൊദ്വഹന്തിവാ
തെഹിമൎത്തുംനശക്യന്തിസ്വൎദ്ദൂതൈസ്സന്നിഭാസ്ഥിതാഃ
ഈശസ്യചാത്മജാസ്സന്തിപുനരുത്ഥാനസംഭവാഃ

നിങ്ങൾവെദവചനത്തെയുംദൈവശക്തിയെയുംഅറിയായ്കയാ
ൽ വളരെതെറ്റിപൊകുന്നു— വിവാഹം ഈലൊകത്തിൽഅത്രെഉള്ളു
പരലൊകപ്രാപ്തിയുംപുനരുത്ഥാനവുംവരുവാൻയൊഗ്യരായിതൊ
ന്നുന്നവരൊഇനികെട്ടുകയില്ലഇനിമരിപ്പാൻകഴികയുംഇല്ല— അ
വർസ്വൎഗ്ഗദൂതന്മാൎക്കസമമുള്ളവരാകുന്നുപുനരുത്ഥാനമക്കൾആക
യാൽദെവപുത്രർ എന്നുവിളിക്കപ്പെടുകയുംചെയ്യും—

ഇപ്രകാരംയെശുശാന്തരെസാന്ത്വനംചെയ്തും കല്ലൊത്തവനെനെഞ്ചു
ള്ളവരെപെടിപ്പിച്ചുങ്കൊണ്ടുമനുഷ്യൎക്കസല്ഗതിയെഉപദെശിച്ചു
കൊടുത്തുപരമഗുരുവായിവിളങ്ങുകയുംചെയ്തു—

അനന്തരംശിഷ്യൻ പരലൊകഗതിയെവൎണ്ണിക്കുന്നവെറൊരുവാ
ക്യംഉണ്ടൊഎന്നുചൊദിച്ചാറെ ഗുരുപറഞ്ഞുപലതും ഉണ്ടുഎങ്കിലും
അല്പം ചിലതുപറഞ്ഞാൽമതിഎന്നുതൊന്നുന്നു— ഒന്നപൗലി
ന്റെതു—

ബാല്യെനൊബാലവത്ഭാവീവിചാരാദിശ്ചവിദ്യതെ
വ്യാപാരൊസൌതുബാലാ പാസ്ത്യജ്യരൊപ്രപ്തയൌവനൈഃ
തഥൈവജ്ഞാനമസ്മാകമാശെതൊവിദ്യപതധുനാ
അമുത്രത്വംശതൊജ്ഞത്വംയൊപ്സ്യതെപ്രാപ്തൎന്നിദ്ധിഷു
അവ്യക്തമഭ്രകെണെവപശ്യം മസ്സാമ്പ്രതംമതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/75&oldid=192265" എന്ന താളിൽനിന്ന് ശേഖരിച്ചത്