താൾ:CiXIV34.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കൂട്ടാക്കാതെപാൎത്തലാജർഎന്നഒരുഭിക്ഷക്കാരൻ ദൂരെഅബ്രഹാ
മൊടുകൂടിസുഖിച്ചിരിക്കുന്നതുകാണുമ്പൊൾഅപ്പനായഅബ്രഹാമെ
ഞാൻഈജ്വാലയിൽ അതിവെദനപ്പെടുകകൊണ്ടുഎന്നിൽ കനി
ഞ്ഞുലാജർവിരലിന്റെഅറ്റംവെള്ളത്തിൽമുക്കിഎന്റെനാവി
നുതണുപ്പിപ്പാനായിഅവനെഅയക്കാവുഎന്നുചൊദിച്ചു—
അതിനുഅബ്രഹാം പറഞ്ഞു—

ശുഭന്ത്വംപ്രാപ്നുഥാജീവൻലാജാരശ്ചാശ്നുതാശുഭം
കിന്ത്വിദാനീമസൌശാന്തിംലഭതെത്വഞ്ചവെദനാം
കിഞ്ചയുഷ്മാകമസ്മാകംചാന്തസ്ഥെദുസ്തരെവിലെ
ഇതസ്തതസ്തിതീൎഷൂണാമപ്യസാദ്ധ്യൊഗമാഗമഃ

മകനെനീനിന്റെആയുസ്സിൽശുഭവുംലാജർഅശുഭവുംഅനുഭ
വിച്ചുഇപ്പൊഴൊഇവനുആശ്വാസവും നിണക്കവെദനയും ഉണ്ടു—
ഇങ്ങുന്നുഅങ്ങെക്കും അങ്ങുന്നുഇങ്ങെക്കുംകടക്കാതവണ്ണംനിങ്ങൾ്ക്കും ഞ
ങ്ങൾ്ക്കുംനടുവെവലുതായൊരുപിളൎപ്പുംഉണ്ടു— അപ്പൊൾധനവാൻ പ
റഞ്ഞു അപ്പനെഅപ്രകാരമായാൽഎനിക്കഅഞ്ചുടപ്പിറന്നവർ
ഉണ്ടുഅവരുംഇവിടെവരായ്വാൻലാജരെഎന്റെഅപ്പന്റെവീ
ട്ടിൽ അയച്ചു ഉപദെശിപ്പിക്കെണമെ—

അബ്രഹാമ സ്തുതം പ്രൊചെമൊശിശാസ്ത്രന്ധരന്തിതെ
പ്രവാചകനാംഗ്രന്ഥാംശ്ചമന്തുമൎഹന്തിഹദ്വചഃ
ധനീതൂചെപിതുൎന്നൈവംപ്രെതലൊകാത്തുകശ്ചന
തൽപാൎശ്വം ചെദിയാത്തൎഹീപശ്ചാത്താപഃ ക്രിയെതതൈഃ

അതിന്നുഅബ്രഹാംഅവൎക്കുമൊ ശപ്രവാചകാദിഗ്രന്ഥങ്ങളും
ഉണ്ടുഅവറ്റെഅവർകുറികൊള്ളട്ടെഎന്നുപറഞ്ഞാറെഅല്ല
മരിച്ചവരിൽനിന്നുഒരുവൻവന്നുകണ്ടാൽമനംതിരിയുംഎന്നു
ചൊല്ലിയതിന്നുഅബ്രഹാംപറഞ്ഞു—

തെമൊശെശ്ചൎഭവ്യവക്തൄണാംചൊക്തീൎന്നൊശൃണുയുൎയ്യദി
തദാതെനൈവമന്യെരന്നപിപ്രെതംസമുത്ഥിതം

അവർമൊശയെയും പ്രവാദികളെയുംകുറികൊള്ളാഞ്ഞാൽമരിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/74&oldid=192264" എന്ന താളിൽനിന്ന് ശേഖരിച്ചത്