താൾ:CiXIV34.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

നരാദുഷ്കാരിണൊധ്വാന്തെപ്രിയന്തെജ്യൊതിഷൊധികം
യാതൊദുഷ്കാരിണസ്സൎവ്വെ ദ്രുഹ്യന്തിജ്യൊതിഷെസദാ
നചതന്നികടംയാന്തിസ്വകൎമ്മാവിഷ്കൃതെൎഭയാൽ
പരന്തുസന്തികൎമ്മാണിയഃ കശ്ചിൽകുരുതെപുമാൻ
സകൎമ്മണാംപ്രകാശായജ്യൊതിഃ പാൎശ്വമുപൈതിസഃ

തന്റെഏകജാതനിൽവിശ്വസിക്കുന്നവൻആരുംനശിച്ചുപൊ
കാതെനിത്യജീവൻഉണ്ടാകെണ്ടതിന്നുദൈവം അവനെതരുന്നെ
ടത്തൊളംലൊകത്തെസ്നെഹിച്ചു— ലൊകത്തിന്റെദണ്ഡവിധിക്ക
ല്ലല്ലൊരക്ഷക്കായത്രെദൈവംസ്വപുത്രനെഇങ്ങുന്നുഅയച്ചത്— അ
വങ്കൽവിശ്വസിക്കുന്നവന്നുകുറ്റവിധിയില്ലവിശ്വസിക്കാത്തവനു
മുമ്പെതന്നെദണ്ഡവിധിഉണ്ടു— കുറ്റവിധിയൊഇതത്രെവെളിച്ചം
ലൊകത്തിൽ വന്നിട്ടുംമനുഷ്യർദുഷ്പ്രവൃത്തിക്കാരാകയാൽവെളിച്ച
ത്തെക്കാൾ‌എറ്റം ഇരുളിനെസ്നെഹിച്ചതത്രെ— ദൊഷംചെയ്യു
ന്നവൻ എല്ലാം വെളിച്ചത്തെപകെക്കുന്നുതന്റെക്രിയകൾക്ക
ആക്ഷെപണംഅരുത് എന്നിട്ടുവെളിച്ചത്തൊട്അടുക്കുന്നതും
ഇല്ല— സത്യത്തെചെയ്യുന്നവനൊതന്റെക്രിയകൾപ്രകാശിച്ചു
വരുവാൻ വെണ്ടിവെളിച്ചത്തൊടുചെൎന്നുവരുന്നു— ഇപ്രകാരംയെ
ശുസകലനന്മെക്കുംഉറവാകുന്നതിനുകാരണംഎന്തെന്നാൽ

മയിപിത്രാമദീയെനസൎവ്വമസ്തിസമൎപ്പിതം
തഥാവിതുൎവ്വിനാകൊപിനൈവജാനീതആത്മജം
എവംപുത്രംവിനാതെനശിക്ഷിതാംശ്ചനരാൻവിനാഃ
ഇത്ഛഃ പിതരംകൊപിനവിജാനാതികൎഹ്യപി

സൎവ്വവുംഎന്റെപിതാവിനാൽഎന്നിൽസമൎപ്പിക്കപ്പെട്ടുപി
താവല്ലാതെആരുംപുത്രനെഅറിയുന്നതുംഇല്ല— പുത്രനുംഅവ
ൻപഠിപ്പിച്ചവരുംഅല്ലാതെമനുഷ്യർആരുംപിതാവെഅറി
കയുംഇല്ല— എന്നതുകൂടാതെപുത്രൻതന്നിൽആശ്രയിച്ചവരെ
രക്ഷിപ്പാൻകഴിയുന്നശക്തിയെഇപ്രകാരം വൎണ്ണിച്ചു—

മമമെഷാ നിശാമ്യന്തിഭാരതീംപാലകസ്യമെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/66&oldid=192249" എന്ന താളിൽനിന്ന് ശേഖരിച്ചത്