താൾ:CiXIV34.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

വിനാവഃ പിതുരാജ്ഞാന്തുതദെകൊനപതെത്ഭുവി
ഏവംവശ്ശിരസാംസൎവ്വെഗണിതാസ്സന്തികുന്തളാഃ
അതൊമാഭൈഷ്ടയൂയംഹിമഹാൎഘാശ്ചടകപ്രജാൽ

ഒരുകാശല്ലൊരണ്ടുകുരികിലിന്റെവിലതന്നെ— പരമപിതാവ്
കൂടാതെഅവഒന്നുംനിലത്തുവീഴുകയില്ലതാനും— നിങ്ങളുടെതലയി
ലെരൊമംഒക്കയുംഎണ്ണപ്പെട്ടുംഇരിക്കുന്നു— അതുകൊണ്ടുപലകുരി
കിലെക്കാളുംവിലയെറിയനിങ്ങൾഭയപ്പെടരുതെ—

പിന്നെമനുഷ്യരെപാപത്തിൽനിന്നുഎടുത്തുകൊൾ്വാൻദൈവംചെ
യ്യുന്നപ്രയത്നത്തെമൂന്നുഉപമകളാൽവൎണ്ണിച്ചപ്രകാരം ചൊല്ലുന്നു—

൧., ശതെമെഷഷുനിഷ്ഠത്സുതദെകംഹാരയെദ്യദി
തദാവഃ കസ്സമന്വെക്ഷ്യന്നെയാഛ്ശെഷാംസ്ത്യ ജന്വനെ
തഞ്ചപ്രാപ്യമുദാസ്കന്ധെചാരൊപ്യാഗത്യബാന്ധവാൻ
ആഹൂയചാഹമൊദദ്ധ്വം മയാപ്രാപ്താവിനാസഹ—
തദ്വൽപാപാൽപാരാവൃത്തിൎഭിന്നസ്യൈകസ്യപാപിനഃ
അഭ്രാന്താനാംസതാംധൎമ്മാൽസ്വൎല്ലൊകെധികഹൎഷ്ഷദാ—

ഒരുത്തന്നുനൂറാടുള്ളതിൽഒന്നുകാണാതെപൊയാൽഒന്നിനെ
അന്വെഷിപ്പാൻശെഷംഒക്കെയുംകാട്ടിൽ വിട്ടുപൊകയില്ലയൊ— ആ
യ്തലഭിച്ചഉടനെതൊളിൽഎടുത്തുസന്തൊഷിച്ചുകൊണ്ടുചെന്നു
ബന്ധുക്കളെവിളിച്ചുഈകാണാതെപൊയആടുകിട്ടുകയാൽകൂ
ടെസന്തൊഷിപ്പിൻഎന്നുപറകയില്ലയൊ— അതുപൊലെഉഴ
ന്നുപൊകാത്ത ൯൯ ധൎമ്മിഷ്ഠന്മാരുടെപുണ്യത്തെക്കാളുംഎകപാ
പിയുടെമനന്തിരിവുതന്നെസ്വൎല്ലൊകത്തിൽഅധികംസന്തൊ
ഷംവരുത്തും—

൨., കാസ്ത്രീവാദശമുദ്രാഢ്യാചെദെകാംഫനുയെത്തദാ
ഗൃഹംസമൃജ്യനന്വിഛ്ശെൽപ്രദീപം പ്രജ്വലസ്യച
ആപ്ത്വാത്വാഹൂദയസാവക്തിസഖീസ്സ പ്രതിവാസിനീഃ
ആനന്ദതമയാസാൎദ്ധംഗതാം മുദ്രാംഹ്യവാപ്നവൻ
തഥൈകസ്യപരാവൃത്തിഃ പാവിനസ്തപ്തചെതസഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/59&oldid=192235" എന്ന താളിൽനിന്ന് ശേഖരിച്ചത്