താൾ:CiXIV34.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ബതപ്രഭൊഭവാൻ പൂൎവ്വം യദ്യ സ്ഥാസ്യദിഹസ്ഥലെ
തദാസ്വാമിന്മമഭ്രാതാനാമരിഷ്യൽകദാചന
ഇദാനീഞ്ചാപിയദ്യത്ത്വം പരമെശ്വരമൎത്ഥയെഃ
തത്സൎവ്വം പ്രദദീതാസാവിതിജാനാമിനിശ്ചിതം

ഗുരുരുവാച

ഏവംശ്രദ്ധൊക്തിമാകൎണ്ണ്യതതസ്സാന്ത്വാവഹംവചഃ
തവഭ്രാതാസമുത്ഥാതാപുനരിത്യബ്രവീൽ പ്രഭുഃ
തതഃ പ്രത്യബ്രവീന്മാൎത്ഥാമഹൊത്ഥാനദിനെന്തിമെ
സൊപ്യുത്ഥാതെതിവെദ്മീതിതതൊയെഷൂരവക്പുനഃ

ലാജർ മരിച്ചുപൊയി അന്നു ഞാൻ അവിടെ ഇല്ലായ്കയാൽ സ െ
ന്താഷം ഉണ്ടു നിങ്ങൾ്ക്ക വിശ്വാസം വളരെണ്ടതിന്നുതന്നെ- നാം അ
വന്റെ അടുക്കൽ പൊക എന്നു പറഞ്ഞു അവരുമായി പുറപ്പെ
ട്ടു ലാജർ മരിച്ചിട്ടു നാലാം നാൾ ഊരിലെത്തുകയും ചെയ്തു- അവി
ടെ മാൎത്ത എന്ന സഹൊദരി എതിരെറ്റു ഗുരൊ നീ ഇവിടെ ഉണ്ടാ
യിരുന്നു എങ്കിൽ സഹൊദരൻ മരിക്കയില്ലയായിരുന്നു ഇപ്പൊഴും
നീ എന്തെങ്കിലും പ്രാൎത്ഥിച്ചാലും ദൈവം നിണക്കനല്കും നിശ്ചയം
എന്നു പറഞ്ഞതിന്നു നിന്റെ സഹൊദരൻ ജീവിച്ചെഴുനീല്ക്കും എ
ന്നു യെശു പറഞ്ഞു- പുനരുത്ഥാനദിവസത്തിൽ എഴുനീല്ക്കും പൊൽ
എന്നവൾ ചൊല്ലിയാറെ യെശുവരുളിച്ചെയ്തിതു-

അഹമെവാകരൊവിദ്യെപുനരുത്ഥാനജീവയൊഃ
മയിപ്രത്യെതിയഃ കശ്ചിദസൌമൃത്വാപിജീവിതാ
മയിപ്രത്യെതിയൊജീവൻസനജാതുമരിഷ്യതി
ഹെമാൎത്ഥെകിം മദീയെയം കഥാവിശ്വാസ്യതെത്വയാ

മാൎത്ഥൊവാച

ഏവം പ്രാദുൎഭവൊയസ്യ സംസാരെപൈക്ഷ്യത പ്രഭൊ
സഎവെശാത്മജഃഖൃഷ്ടസ്ത്വമസീതിമതമ്മമ

ഗുരുരുവാച

തതൊഗൃഹംഗതാമാൎത്ഥാമരീയാം ഭഗിനീന്നിജാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/42&oldid=192203" എന്ന താളിൽനിന്ന് ശേഖരിച്ചത്