താൾ:CiXIV34.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

യെഷൂൎന്നതത്വരെഗന്തുംവ്യാഹരത്വെവമസ്ഫുടം
നലാജാരസ്യമൃത്യൎത്ഥമാമയൊയമജായത
ഈശ്വരസ്യെശസൂനൊശ്ച മഹിമ്നൊദൎശനായതു
ഇത്യുക്ത്വാതത്സമാചാര പ്രാപ്തെഃ പശ്ചാദ്ദിനദായം
ശ്രീയെഷൂസ്തൽസ്ഥലെതിഷ്ഠദ്യത്രപൂൎവ്വമവൎത്തത-
തതശ്ശിഷ്യാൻ പ്രഭുഃപ്രൊചെലാജാരസ്വപിതിപ്രിയഃ
തംജാഗരയിതുംചാഹമിതൊഗഛ്ശാമിസമ്പ്രതം
ശിഷ്യാശ്ചൊചുസ്സസുപ്തശ്ചെത്തൎഹിസുസ്ഥെംഭവെദിതി
യതസ്സുഷുപ്തിവിശ്രാമെതെബുദ്ധ്യന്തപ്രഭൊൎഗ്ഗിരം
പരന്തുവസ്തുതൊമൃത്യും പൂൎവ്വമുദ്ദിഷ്ടവാൻ പ്രഭുഃ
താല്പൎയ്യം സ്വസ്യവാക്യസ്യപുനരെവമബൊധയൽ

ഇങ്ങിനെ മരണത്തെ ജയിക്കുന്ന ശക്തിയെ കാട്ടിയതിന്നു അത്യത്ഭു
തമായ ദൃഷ്ടാന്തം ഉണ്ടു- ലാജർ എന്നു യെശുസ്നെഹിതൻ ഒരുവൻ രൊ
നി ആയത് അവന്റെ സഹൊദരിമാർ അറിയിപ്പാൻ ആളയച്ചാ െ
റയും യെശു പുറപ്പെടാതെ രണ്ടുനാൾ പാൎത്തു- പിന്നെ ശിഷ്യരൊടു പ
റഞ്ഞു ലാജർ ഉറങ്ങുന്നു അവനെ ഉണൎത്തുവാൻ ഞാൻ ഇപ്പൊൾ പൊ
കുന്നു- എന്നതുകെട്ടാറെ അവർ ഉറക്കത്താൽ ശമനം വരുന്നപ്രകാരം
ഒന്നു പറഞ്ഞപ്പൊൾ യെശു അവന്റെ മരണത്തെ സ്പഷ്ടമായി അ
റിയിച്ചു-

മൃതംജാനീതലാജാരം തമ്മൃത്യൊൎവ്വാരണായതു
തദാതത്രസ്ഥിതൊനാസമിതി ഹൎഷ്ഷാസ്പദം മമ
സ്വസ്യാനുപസ്ഥിതത്വാത്തുയസ്തൊഷൊമെപ്രജായതെ
സയുഷ്മദൎത്ഥമെവാസ്തിയുഷ്മദ്വിശ്വാസവൃദ്ധയെ

ഗുരുരുവാച

ലാജാരസ്യശ്മശാനാന്തസ്ഥാപനാൽ പരതൊഗതെ
അഹശ്ചതുഷ്ടയെയെഷൂൎബെഥനീയാംസമാഗമൽ
പ്രഭൊസ്തത്രാഗമം ശ്രുത്വാലാജാരസ്യ സഹൊദരാ
നിഷ്ക്രാന്താസദനാദ്യെഷൂം സാക്ഷാൽ കൎത്തും ഗതാവദൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/41&oldid=192201" എന്ന താളിൽനിന്ന് ശേഖരിച്ചത്