൨൨
സയൊനിൎജ്ജീവതസ്യാസീബ്ജ്യൊതിൎദ്ദൊനൃഗണസ്യച
സചകാശെതമൊമദ്ധ്യെനജഗ്രാഹതമസ്ത്വമും
സശബ്ദശ്ചാധരദ്ദെഹം നൃണാമ്മദ്ധ്യെ പ്യുവാസച
ഈശാത്മജാൎഹതെ ജസ്കസ്സത്യാനുഗ്രഹയൊൎന്നിധിഃ
പിതുരങ്കെസ്ഥിതസ്സൂനുരദ്വിതീയൊയമീശ്വരം
അദൃഷ്ടം വ്യഞ്ജയാമാസ പ്രാദുൎഭൂയമഹീതലെ
നസംസാരസ്യനിൎമ്മാതാതന്മദ്ധ്യെവാതരത്സ്വയം
പ്രായൊമൂഢസ്തുസംസാരസ്തംനപ്രത്യഗ്രഹീൽ പ്രഭും
തന്മാഹാത്മ്യന്തുയാവന്തഃ പ്രതിഗൃഹ്യതമാശ്രയൽ
തെഭ്യൊധികാരമീശസ്യസൂനവൊഭവിതുംദദൌ
യഥാപൌലശ്ച
അദൃശ്യസ്യെശ്വരസ്യായം മൂൎത്തിൎവ്വിശ്വാഗ്രജസ്സുതഃ
താവദ്ധിസസൃജെതെന ഭൂമിഷ്ഠം ഖസ്ഥിതഞ്ചയൽ
തദ്വാരാസസൃജെവിശ്വം തഥാതസ്യൈവഹെതവെ
അഗ്രെസചാസ്തിവിശ്വെഷാംസൎവ്വംതെനാവതിഷ്ഠതെ
സത്വീശ്വരസ്വരൂപൊപിസ്വമൈശ്വൎയ്യന്ത്യജന്നിവ
ദാസസ്വരൂപകൊഭൂത്വാമൎത്ത്യാവസ്ഥാംസമാദദെ-
മനുഷ്യജന്മം പിറന്ന രക്ഷിതാവ് ദൈവം എന്നും ദെവപു
ത്രൻ എന്നും വരുന്നത് എങ്ങിനെ- എന്നു ശിഷ്യൻ ചൊദിച്ചാ
റെ- ഗുരുയെശുശിഷ്യന്മാർ അവന്റെ മഹത്വത്തെ വൎണ്ണിച്ചചി
ലവിവരങ്ങളെ പറഞ്ഞു- അതിൽ ഒന്നു യൊഹന്നാന്റെ വാ
ക്യമാവിത്- ആദിമുതൽ ദൈവത്തൊടു കൂട ഇരിക്കുന്നൊരുവ
ചനം താനും ദൈവം ആകുന്നു- സകലവും അവനെ കൊണ്ടു സൃ
ഷ്ടമായിത്ഥൻ സൎവ്വത്തിന്നും ജീവാകാരവും ഇരിട്ടിൽ വിളങ്ങു
ന്ന പ്രകാശവും ആകുന്നു- ആ വചനം ജഡത്തെ അവലംബി
ച്ചു മനുഷ്യരുടെ നടുവിൽ വസിച്ചു സത്യവും കരുണയും നിറ
ഞ്ഞ തന്റെ തെജസ്സെ അവരിൽ വിളങ്ങിച്ചു ആൎക്കും കണ്ടുകൂ
ടാത്ത ദൈവത്തെ ഇങ്ങിനെ ഏകജാതനായവൻ മടിയി