താൾ:CiXIV34.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ആസീത്സക്ലെശഭാഗ്ദുഃഖീമനുഷ്യൈശ്ചതിരസ്കൃതഃ
പരന്ത്വസ്മാകമെവാസൌദുഃഖംസെഹെനചാത്മനഃ-
സഈശെനാഹതഃക്ലിഷ്ടശ്ചെത്യസ്മാഭിരമന്യത
പരന്തുവസ്തുതൊസൌനൊദൊഷഹെതൊരഹന്യത-
അസ്മാകമെവരക്ഷായൈതെനശാസ്തിരഭുജ്യത
തത്ഭുക്താത്താഡനാച്ചൈവവയംസ്വാസ്ഥ്യം ലഭാമവൊ-
വയംസ്വെഛ്ശാനുസാരെണസൎവ്വെഭ്രാന്താബഭൂവിമ
വയംത്വൎഹാമയാംശിഷ്ടിം താമീശൊമുമഭൊജയൽ-
തീവ്രം ക്ലിഷ്ടൊപ്യസൌസെഹെനചകിഞ്ചിദഭാഷത
വധായനീയമാനൊവിരിവതസ്ഥൌസനീരവഃ-
സപ്രാണാംശ്ചാപിതത്യാജപരപാപധുരന്ധരഃ
സ്വയഞ്ചദൊഷിണാംമദ്ധ്യെദൊഷഹീനൊപ്യഗണ്യത-
ആത്മാനംതുബലിംദത്വാദുഃഖഭൊഗാദനന്തരം
സാജന്യമന്വയംപശ്യൻചിര ജീവിസതൎപ്സ്യതി-
യതൊസൌമാമകൊധൎമ്മീസെവകഃ വരദണ്ഡഭാൿ
സ്വാസ്യജ്ഞാനെനഭൂയിഷ്ഠാന്മനുഷ്യാൻ ശൊധയിഷ്യതി-

അവൻ മനുഷ്യരക്ഷെക്കായ്ക്കൊണ്ടു കഷ്ടമരണങ്ങൾ അനു
ഭവിക്കെണ്ടതു യശായ വൎണ്ണിച്ചതുഇപ്രകാരം- അവൻക്ലെശ
പീഡകളെ അറിഞ്ഞു മനുഷ്യരാൽ തിരസ്കൃതനായി എങ്കിലും
നമ്മുടെ ദുഃഖങ്ങളെ അവൻ അനുഭവിച്ചു- നാമൊ ഇവൻ ദൈ
വത്താൽ ദണ്ഡിതനും സ്വപാപഫലത്താൽ പീഡിതനും എ
ന്നു നിരൂപിച്ച നമ്മുടെ ദൊഷഹെതുവാലെ അവൻ ഹിംസിക്ക
പ്പെട്ടതെഉള്ളതാനും- നമ്മുടെ രക്ഷെക്കായി അവൻ ശിക്ഷയെ
അനുഭവിച്ചു ആൻ കൊണ്ട അടികളാൽ നമുക്ക സ്വാസ്ഥ്യംല
ഭിച്ചതു- നാം തന്നിഷ്ടത്താൽ വെവ്വെറെ വഴികളിൽ ചിതറിയുഴ
ന്നപ്പൊൾ ദൈവം എല്ലാവരുടെ ശിക്ഷയെയും അവന്മെൽ
ചുമത്തി അവനും മിണ്ടാതെ കുലെക്കുനടക്കുന്ന ആടുപൊലെഅ
ടങ്ങിപാൎത്തു- ഇങ്ങിനെ അവൻ അന്യരുടെ പാപങ്ങളെപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/18&oldid=192157" എന്ന താളിൽനിന്ന് ശേഖരിച്ചത്