താൾ:CiXIV34.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഇസ്രയെലാന്വയെ പശ്ചാൽ പ്രാദുഷ്കൎത്താമയാസമം-
യദ്യത്സ ആദിശെദ്യുഷ്മാം സ്തത്സൎവ്വം കൎത്തുമൎവ്വാഥ
യൊയശ്ചതം തിരസ്കുൎയ്യാത്സദണ്ഡാൎഹ്ഹൊഭവെദിതി-

മൊശതാനും ഉരെച്ചിതു- കൎത്താവ് എന്റെ ശെഷം ഇസ്രയെലി
ൽ വെറൊരു പ്രവാചകനെ നിയൊഗിക്കും അവൻ ആദെശിപ്പത് എ
ല്ലാം നിങ്ങൾ ചെയ്യെണം അവനെ ആരെങ്കിലും തിരസ്കരിച്ചാൽ അ
വൻ ദണ്ഡ്യൻ ആകും എന്നത്രെ-

ഇസ്രയെലൊത്ഭവൊവൎഗ്ഗഃ പശ്ചാദ്ദെശെപ്രതിശ്രുതെ
ഉപസ്ഥിതഃ കനാനാഖ്യെതത്രൊവാസെശ്ചരാപിതഃ-
ഇഛ്ശാസീദീശ്വരസ്യെയമസ്മിൻ പുണ്യെകുലെനിശം
മൽജ്ഞാനം നിൎമ്മലം തിഷ്ഠെച്ചലെദ്യൊഗ്യാൎച്ചനാചമെ-
ഇതശ്വാന്യെഷ്ഠദെശെഷ്ഠ ഭ്രമദ്ധ്വാന്താവൃതെഷ്ഠസാ
സദ്ധൎമ്മസ്യാമലാദീപ്തിസ്സൎവ്വത്രവ്യാപ്നുയാദിതി-
സത്വിസ്രയെലജൊവൎഗ്ഗം കൃതഘ്നഃ കുശലപ്രദം
ത്യക്ത്വാപരെശ്വരംദെവാൻ നിഷിദ്ധാനഭജൽ ബഹൂൻ-
തദെശ്ചരെണസന്ത്യക്തായൊഗ്യദണ്ഡകരെണതെ
ആക്രാന്താശ്ശത്രുഭിൎഭ്ഭീമൈഃ പെതുൎന്നാനാവിപത്തിഷ്ഠ-
യദാതുസ്വീയപാപെഭ്യസ്തെനുതപ്യപുനൎവ്വിഭും
സിഷെവിരെതദാതാൻസ ഉദ്ദധാരദയാമയഃ-
സൽപഥാൽഭ്രമശീലാനാംതെഷാംനീത്യൎത്ഥമീശ്വരഃ
സദാജ്ഞാവാഹകാൻ സാധൂനാചാൎയ്യാന്മുഹുരൈരയൽ-
രൊസന്തശ്ചെശ്വരെ ഭക്തിം ധൎമ്മാംശ്ചാന്യാനുപാദിശൻ
വാൎത്താശ്ചഭാവിനീഃ പശ്ചാൽ ജ്ഞാപയാമാസുരഗ്രതഃ-
പ്രായശ്ചതെസമെകഞ്ചിന്മഹാന്തംവംശതാരകം
സ്വപശ്ചാൽ പ്രൊചുരുത്ഭവ്യംസാദെശാഭ്യുദയപ്രദം-

പിന്നെ ഇസ്രയെൽ ജാതി കനാൻ എന്ന വാഗ്ദത്തദെശത്തിൽ എത്തി
ദൈവം നല്കുന്ന ഒരൊരൊ ജയങ്ങളാൽ അതിനെ അടക്കിപാൎത്തു
അതിൽ ദൈവത്തിൻ വിചാരം എന്തെന്നാൽ ഈ എന്റെ പ്രജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/15&oldid=192152" എന്ന താളിൽനിന്ന് ശേഖരിച്ചത്