താൾ:CiXIV32.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ പത്തുകല്പനകൾ

മുഴുവൻപ്രമാണിച്ചുനടന്ന്ഒന്നിലെങ്കിലുംതെറ്റിയാൽഅവ
ൻസകലത്തിന്നുംകുറ്റമുള്ളവനാ യ്തീൎന്നു (യാക ൨,൧൦)

൨൪൯– ദെവകല്പനാചട്ടങ്ങളെയുംന്യായങ്ങളെയുംപ്രമാണിക്കുന്നവന്നു
വാഗ്ദത്തംഎന്തു—

ഉ. ഒരുമനുഷ്യൻഅവറ്റെഅനുഷ്ഠിച്ചാൽഅതിനാൽജീവി
ക്കും(൩ മൊ.൧൮,൫)— ഇപ്രകാരംചെയ്കഎന്നാൽനീജീ
വിക്കുംഎന്നുയെശുപറഞ്ഞു(ലൂക്ക ൧൦,൨൮)— ധൎമ്മത്തെ
കെൾക്കുന്നവരല്ലല്ലൊദൈവത്തൊടുനീതിമാന്മാർധൎമ്മത്തെ
ചെയ്യുന്നവരത്രെനീതീകരിക്കപ്പെടും(രൊമ-൨,൧൩)

൨൫൦–യഹൂദർഎങ്കിലുംഅന്യജാതിക്കാരെങ്കിലുംഈധൎമ്മത്തെആ
ചരിച്ചുവൊ

ഉ. വ്യത്യാസംഒട്ടുംഇല്ലല്ലൊഎല്ലാവരുംപാപംചെയ്തു(൨൩൩)—
ഞങ്ങൾഎല്ലാവരും അശുദ്ധിപൊലെയുംഞങ്ങളുടെനീതിക
ൾഒക്കയുംകറത്തുണിപൊലെയുംആകുന്നു—

൨൫൧–എന്നാൽധൎമ്മവെപ്പുകൊണ്ടുനീതിമാനാകുവാൻകഴിക
യില്ലയൊ—

ഉ. ധൎമ്മക്രിയകൾഹെതുവായിഒരുജഡവുംനീതീകരിക്കപ്പെടുക
യില്ല—(ഗല.൨,൧൬)— ധൎമ്മത്തിൽആരുംദൈവമുമ്പാകെനീതീ
കരിക്കപ്പെടാതുസ്പഷ്ടം— വിശ്വാസത്താലല്ലൊനീതിമാൻജീ
വിക്കും—ധൎമ്മമൊവിശ്വാസമുടയതല്ലഅവറ്റെചെയ്യുന്നവ
ൻഅവറ്റാൽജീവിക്കുംഎന്നത്രെ—(ഗല. ൩,൧൧)

൨൫൨–പിന്നെധൎമ്മത്തിന്നുഎതുപ്രകാരംപൂൎത്തിവന്നു—

ഉ. ധൎമ്മത്തിന്നുംജഡത്താലുള്ളാബലഹീനതനിമിത്തംകഴിയാത്ത
തു—(വരുത്തുവാൻ) ദൈവംസ്വപുത്രനെപാപംനിമിത്തംപാ
പജഡത്തിൻസാദൃശ്യത്തിൽഅയച്ചുപാപത്തിന്നുജഡത്തി
ൽശിക്ഷാവിധിയെനടത്തിയതുജഡപ്രകാരമല്ലആത്മപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/64&oldid=196109" എന്ന താളിൽനിന്ന് ശേഖരിച്ചത്