൫൪ പത്തുകല്പനകൾ
അധികകൃപജനിക്കും(സുഭ൨൮, ൨൩)
൨൨൧–ശാസിച്ചുപറയെണ്ടുന്നപ്രകാരംഎങ്ങിനെ
ഉ. ഒരുമനുഷ്യൻവല്ലപിഴയിലുംഅകപ്പെട്ടുപൊയിഎങ്കിലുംആത്മി
കരായനിങ്ങൾതാന്താൻപരീക്ഷപ്പെടായ്വാൻതന്നെസൂക്ഷി
ച്ചുനൊക്കിസൌമ്യതയുടെആത്മാവിൽആയവനെയഥാസ്ഥാ
നത്തിൽആക്കുവിൻ(ഗല.൬,൧)
൨൨൨–ഈഒമ്പതാംകല്പനയിൽഅടങ്ങിയമറ്റചിലവിശെഷ
ങ്ങൾഎന്ത്—
ഉ. നിങ്ങൾചെയ്യെണ്ടുന്നവചനങ്ങൾആവിത്അന്യൊന്യംസത്യം
പറവിൻനിങ്ങളുടെഗൊപുരദ്വാരങ്ങളിൽനിന്നുസത്യപ്രകാ
രംസമാധാനന്യായത്തെ വിധിച്ചുകൊൾ്വിൻ—(ജക.൮,൧൬)
അനെകജനങ്ങളുടെസമ്മതംഎന്നുവിചാരിച്ചുന്യായംമറി
ക്കരുത്—(൨മൊ.൨൩,൧൪)—ന്യായാധിപന്മാരുംനല്ലവണ്ണംവി
സ്തരിക്കെണം(൫മൊ.൧൯,൧൮)
൨൨൩–നീതിമാൻതനിക്കദൂഷണംഉണ്ടാക്കാതെഇരിപ്പാൻകഴിയുമൊ
ഉ. ഉത്തമനായനീതിമാൻഹാസ്യൻഅത്രെആകുന്നു(യൊബ്.൧൨൪)
൨൨൪–നീതിമാൻപരിഹാസവുംദൂഷണവുംസഹിക്കുമൊ
ഉ. വാവിഷ്ഠാണംകൊണ്ടിട്ടുഞങ്ങൾആശീൎവ്വദിക്കുന്നു—ഹിംസി
ക്കപ്പെട്ടുസഹിക്കുന്നു—ദുഷിക്കപ്പെട്ടുഅമ്പൊടെപ്രബൊധിപ്പി
ക്കുന്നു(൨കൊ ൪,൧൨)
൨൨൫–യെശുദൂഷണത്തെഎങ്ങിനെസഹിച്ചു
ഉ. അവൻശകാരിക്കപ്പെട്ടുംശകാരിക്കാതെയുംകഷ്ടംഅനുഭവി
ച്ചുംഭയപ്പെടുത്താതെയുംപാൎത്തുനെരായിവിധിക്കുന്നവനിൽ
തന്നെഎല്പിച്ചു(൧പെത.൨,൨൩)
൨൨൬–യെശുവിന്റെശിഷ്യന്മാൎക്കുംഅപ്രകാരംതന്നെവരുമൊ
ഉ. ശിഷ്യൻതന്റെഗുരുവിലുംശുശ്രൂഷക്കാരൻയജമാനനിലുംമീ