താൾ:CiXIV32.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ പത്തുകല്പനകൾ

വിന്റെശിഷ്യന്മാർഎന്തുവിചാരിക്കെണം

ഉ. ഭൂമിയിൽനിങ്ങൾ്ക്കനിക്ഷെപങ്ങളെകൂട്ടിവെക്കരുത്—അവിടെ
ഉറപ്പുഴുവുംതുരുമ്പും കെടുക്കുന്നുകള്ളന്മാർതുരന്നുമൊഷ്ടിക്ക
യുംചെയ്യുന്നു—എന്നാൽസ്വൎഗ്ഗത്തിങ്കലെക്ക് നിക്ഷെപങ്ങളെ
കൂട്ടിവെപ്പിൻഅവിടെഉറപ്പുഴുവുംതുരുമ്പുംകെടുക്കുന്നില്ലകള്ള
ന്മാർ തുരന്നുമൊഷ്ടിക്കുന്നതുമില്ല—നിങ്ങൾ്ക്കുള്ളവസ്തുക്കളെവി
റ്റുധൎമ്മഞ്ചെയ്വിൻപഴകിപ്പൊകാത്തമടിച്ചീലകളെയുംകുറ
ഞ്ഞുപൊകാത്തനിക്ഷെപത്തെയുംസ്വൎഗ്ഗത്തിങ്കലെക്ക്നെടി
ക്കൊൾ്വിൻ(മത ൬,൧൯) ലൂക്ക൧൨, ൩൩)

ഒമ്പതാം കല്പന

൨൧൩–ഒമ്പതാംകല്പനഎതു

ഉ. നിന്റെകൂട്ടുകാരന്റെനെരെകള്ളാസാക്ഷിപറയരുതു(൨മൊ൨൦)

൨൧൪–കള്ളസാക്ഷികൾ്ക്കുംഅസത്യവാദികൾ്ക്കുംഅച്ശനാരാകുന്നു

ഉ. പിശാച്ആദിമുതൽകുലപാതകനുംസത്യത്തിൽനിലനി
ല്ക്കായ്കയാൽഒട്ടുംസത്യമില്ലാത്തവനുംആകുന്നുഅവൻഅസത്യ
വാദിയുംഅതിന്റെപിതാവുംആകകൊണ്ടുഅസത്യംപറയു
മ്പൊൾഅവൻതനിക്കുള്ളതിൽനിന്നെടുത്തുപറയുന്നു—(യൊ
൮, ൪൪.)

൨൧൫–കള്ളവാക്കിന്നുശിക്ഷവരുമൊ—

ഉ. കള്ളസാക്ഷിക്കാരൻശിക്ഷയില്ലാത്തവനായ്വരികയില്ല—
ഭൊഷ്ക്കുപറയുന്നവൻതെറ്റിപൊകയില്ല(സുഭ൧൯,൫.)

൨൧൬–കള്ളന്മാരുടെഭാവംഎങ്ങിനെ

ഉ. വില്ലുകളെഎന്നപൊലെതങ്ങളുടെനാവുകള്ളവ്യാജപ്രവൃത്തി
ക്കായികുലെക്കുന്നു—വായ്ക്കൊണ്ടുസമാധാനസ്നെഹംപറയുന്നു
മനസ്സിൽപതിയിരിക്കുന്നു—(യിറ.൯,൩൮)— ഏഷണിക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/56&oldid=196120" എന്ന താളിൽനിന്ന് ശേഖരിച്ചത്