താൾ:CiXIV32.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാംകല്പന ൪൭

ന്നവിശുദ്ധാത്മാവിന്നുനിങ്ങളുടെശരീരംആലയംഎന്നുംനിങ്ങൾ
തനിക്കുതാൻഉടയവരല്ലഎന്നുംഅറിയുന്നില്ലയൊവിലെക്ക
ല്ലൊനിങ്ങൾകൊള്ളപ്പെട്ടു—ആയതുകൊണ്ടുദൈവത്തെനിങ്ങ
ളുടെശരീരത്തിലുംമഹത്വീകരിപ്പിൻ(൧കൊ൬,൧൮)

൧൯൦–ഈവകദൊഷങ്ങളാൽവരുന്നനഷ്ടംഎന്തു—

ഉ. ഭ്രമപ്പെടായ്വിൻപുലയാടികൾവിഗ്രഹാരാധികൾവ്യഭിചാ
രികൾസ്ത്രീഭാവക്കാർപുരുഷകാമികൾഎന്നിവർദൈവ
രാജ്യത്തെഅവകാശമാക്കുകയില്ല(൧കൊ.൬,൯)

൧൯൧–ഈദൊഷങ്ങളിൽഅകപ്പെടാതിരിപ്പാൻഎങ്ങിനെ
സൂക്ഷിച്ചിരിക്കെണം—

ഉ. പകല്ക്ലാലത്തുഎന്നപൊലെനാംമൎയ്യാദയായിനടക്കുക—കൂ
ത്തും മദ്യപാനങ്ങളിലല്ലദുഷ്കാമമൈഥുനങ്ങളിലല്ലഎറിവു
പിണക്കങ്ങളിലല്ലകൎത്താവായയെശുക്രിസ്തനെഅത്രെഉടു
ത്തുകൊൾ്വിൻപിന്നെമൊഹങ്ങൾജനിക്കുമാറല്ലജഡത്തിന്നാ
യികരുതികൊള്ളെണ്ടതു—(രൊമ൧൩,൧൩)—നിങ്ങളുടെ
ഹൃദയങ്ങൾബഹുഭക്ഷണംകൊണ്ടുംമദ്യപാനംകൊണ്ടുംഭാര
പ്പെടാതിരിപ്പാൻജാഗ്രതപ്പെട്ടുകൊൾ്വിൻ(ലൂക്ക.൨൧,൩൪)—
മദ്യത്തെനൊക്കരുതുഅതുക്രമത്താലെഇറങ്ങുന്നു—ഒടുവി
ൽപാമ്പുപൊലെകടിക്കും—എന്നാൽനിന്റെകണ്ണുകൾപര
സ്ത്രീകളെനൊക്കികാണും—നിന്റെഹൃദയംനിൎമ്മൎയ്യാദമുള്ള
വഉരെക്കും(സുഭ.൨൩,൩൧)—കെൾ്ക്കുന്നവൎക്കഉപകരിക്കുമാ
റുഅവസ്ഥെക്കതക്കവീട്ടുവൎദ്ധനചെയ്വാൻനല്ലവാക്കായത
ല്ലാതെആകാത്തത്ഒന്നുംനിങ്ങളുടെവായിൽനിന്നുപുറപ്പെ
ടായ്ക(എഫ.൪,൨൯)

൧൯൨–ദുഷ്ടസംസൎഗ്ഗത്തെവൎജ്ജിക്കെണമൊ

ഉ. എൻമകനെപാപികൾനിന്നെഇഴച്ചാലുംനീസമ്മതിക്കരുതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/51&oldid=196126" എന്ന താളിൽനിന്ന് ശേഖരിച്ചത്