താൾ:CiXIV32.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംകല്പന ൩൩

൧൨൩–കള്ളഉപദെഷ്ടാക്കൾഎതുപ്രകാരമുള്ളവർ—

ഉ. യഹൊവയായകൎത്താവ്അരുളിച്ചെയ്യുന്നിതുതങ്ങളെതന്നെ
മെയ്ക്കുന്നഇസ്രയെലിന്റെഇടയന്മാൎക്കഅയ്യൊകഷ്ടം—ആടു
കളെഅല്ലൊഇടയന്മാർമെയ്ക്കെണ്ടത്—നിങ്ങൾമെദസ്സ്തിന്നു
രൊമംഉടുത്തുതീറ്റിച്ചതിനെകൊല്ലുന്നുആടുകളെമാത്രംമെയ്ക്കു
ന്നില്ല—മെലിഞ്ഞതിനെ നിങ്ങൾതടിപ്പിച്ചില്ലദീനമുള്ളതി
നെസ്വസ്ഥമാക്കില്ലപൊളിഞ്ഞതിനെകെട്ടിയില്ലെഒടിച്ചതി
നെമടക്കിയില്ല—നഷ്ടമായതിനെഅന്വെഷിച്ചില്ലകാഠിന്യ
ത്തൊടുംഅതിക്രമത്തൊടുംഅവറ്റെഭരിച്ചതെഉള്ളൂ(൮
ജ.൩൪,൨)—സ്വന്തആത്മാവെപിന്തുടൎന്നുഒന്നുംദൎശിക്കാ
ത്തമൂഢപ്രവാചകന്മാൎക്കഹാകഷ്ടം(ഹജ. ൧൩,൩)

൧൨൪–സദുപദെഷ്ടാക്കന്മാർവാക്ക്കെൾ്ക്കുന്നവരൊടുഎങ്ങിനെ
ആചരിക്കെണം—

ഉ. വചനത്തെഘൊഷിക്കസമയത്തിലുംഅസമയത്തിലുംചെ
യ്തുകൊള്ളെണ്ടുഎല്ലാദീൎഘക്ഷമയൊടുംഉപദെശത്തൊടും
ശാസിക്ക—ഭൎത്സിക്ക പ്രബൊധിപ്പിക്ക(൨തിമ.൪,൨)

൧൨൫–കെൾ്ക്കുന്നവർഉപദെഷ്ടാക്കന്മാരൊടുഎങ്ങിനെആചരി
ക്കെണം—

ഉ. നിങ്ങളെനടത്തുന്നവരെഅനുസരിച്ചുഅടങ്ങിയിരിപ്പിൻ
അവർകണക്കെബൊധിപ്പിക്കെണ്ടുന്നവരായിനിങ്ങളുടെ
ദെഹികൾ്ക്കവെണ്ടിജാഗരിച്ചിരിക്കുന്നുവല്ലൊ—ആയതവർ
ഞരങ്ങീട്ടല്ലസന്തൊഷിച്ചുചെയ്വാൻനൊക്കുവിൻഅല്ലാ
ഞ്ഞാൽ നിങ്ങൾ്ക്കുനന്നല്ല—(എബ്ര.൧൩,൧൭)

൧൨൬–വിശ്വാസികൾകൂടുന്നസംഘത്തെവെറുതെഉപെക്ഷി
ക്കാമൊ—

ഉ. നാംസഭയായികൂടുന്നതിനെചിലരുടെമൎയ്യാദപൊലെ

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/37&oldid=196144" എന്ന താളിൽനിന്ന് ശേഖരിച്ചത്