താൾ:CiXIV32.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ പത്തുകല്പനകൾ

ശാപമുണ്ടു

ഉ. മനുഷ്യനിൽആശ്രയിച്ചുമാംസംതൻഭുജമാക്കിയഹൊവയിൽ
നിന്നുഹൃദയത്തെഅകറ്റുന്നപുരുഷൻശപിക്കപ്പെട്ടവൻഅ
വൻമരുഭൂമിയിൽതനിയെഉഴലുന്നവനെപൊലെയുംനന്മവ
ന്നിട്ടുംഅതിനെകാണാതെയുംവെറുംഭൂമിയിൽകുടികളില്ലാ
ത്താവരണ്ടഉവർസ്ഥലത്തുവസിക്കും—(യിറ.൧൭,൫൬)

൭൦–സത്യദൈവവിശ്വാസത്തിന്നുഎന്ത്അനുഗ്രഹമുണ്ടു

ഉ. യഹൊവയിൽആശ്രയിച്ചുയഹൊവയെതന്നെശരണമാക്കു
ന്നപുരുഷൻധന്യൻഅവന്റെവെള്ളത്തിന്റെഅടുക്കെറാട്ടുള്ള
മരംപൊലെഇരിക്കുംകൈത്തൊട്ടിൽവെരുകൾകിഴിഞ്ഞു
ഉഷ്ണംവരുമ്പൊൾഅറിയാതെതളിൎക്കുംവരൾ്ചയുള്ളകാലത്തി
ങ്കൽപെടിക്കാതെഫലംകൊടുപ്പതിനെവിടാതെയുമിരി
ക്കും(യിറ.൧൭,൫൬)

൭൧–യഹൊവയെയുംഅന്യദെവകളെയുംഒരുമിച്ചുസെവി
ക്കരുതൊ.

ഉ. രണ്ടുയജമാനന്മാരെസെവിപ്പാൻകഴികയില്ല(മത.൬,൨൪)—
നിങ്ങൾ്ക്കകൎത്താവിൻപാനപാത്രവുംഭൂതങ്ങളുടെപാനപാത്ര
വുംകുടിപ്പാൻകഴികയില്ല—കൎത്താവിൻമെശയിലുംഭൂതങ്ങ
ളുടെമെശയിലുംഅംശികളാവാൻകഴികയില്ല—(൧കൊ.൧൦,൨൪)

൭൨–കള്ളദെവാരാധനയൊടുസംബന്ധിച്ചസ്ഥൂലപാപങ്ങൾഎന്തു—

ഉ. പുത്രനെഎങ്കിലുംപുത്രിയെഎങ്കിലുംഅഗ്നിയിൽകൂടെകടത്തുന്ന
വനുംജ്യൊതിഷക്കാരനുംദിവസങ്ങളെനൊക്കുന്നവനുംആഭിചാ
രംചെയ്യുന്നവനുംക്ഷുദ്രക്കാരനുംമന്ത്രവാദിയുംവെളിച്ചപ്പാടി
യുംലക്ഷണംപറയുന്നവനുംമരിച്ചവരൊടുചൊദിക്കുന്നവ
നുംനിങ്ങളുടെഇടയിൽകാണപ്പെടരുത്—ഈവകചെയ്യുന്ന
വനൊടുഎല്ലാംയഹൊവക്കവെറുപ്പാകുന്നു(൫മൊശ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/24&oldid=196159" എന്ന താളിൽനിന്ന് ശേഖരിച്ചത്