തിരുവത്താഴം ൧൪൬
നീഎന്നെസ്നെഹിച്ചപ്രകാരംഅവരെയുംസ്നെഹിച്ചുഎന്നും
അറിവാനുംഞാൻഅവരിലുംനീഎന്നിലുംഎന്നത്രെ.(യൊ൧൭,
൨൦)
൫൯൩-വിശ്ചാസികൾഒന്നിച്ചുഭക്ഷിച്ചാൽഎന്തായ്ചമയും-
ഉ. എല്ലാവരുംആഒരപ്പത്തിൽഅംശികളാകകൊണ്ടുഒരപ്പംഉ
ള്ളതുപൊലെപലതായനാംഒരുശരീരംആകുന്നുവല്ലൊ—
(൧കൊ.൧൦,൧൭)
൫൯൪-സ്നാനംഅത്താഴംഎന്നുള്ളരണ്ടിന്റെഅനുഭവംഈഐ
ക്യംതന്നെയോ
ഉ. യഹൂദരൊയവനന്മാരൊഅടിയാരൊസ്വതന്ത്രരൊനാം
എല്ലാവരുംഏകശരീരമാമാറ്ഒരാത്മാവിൻസ്നാനംഎറ്റു
എല്ലാവരുംഒർആത്മാവെയുംകുടിക്കുമാറാക്കപ്പെട്ടു—
(൩൪൬)
തീൎപ്പു
൫൯൫-അനെകശിഷ്യന്മാർയെശുവെവിട്ടുപിന്നൊക്കംപൊയാൽ
അവൻനമ്മൊടുനിങ്ങൾക്കുംപൊയ്ക്കളവാൻമനസ്സില്ലയൊഎന്നു
ചൊദിക്കുന്നതിന്നുഎന്തുപറയെണം.
ഉ.കൎത്താവെഞങ്ങൾആരെചെന്നുചെരണംനിന്നക്ക്‌നി
ത്യജീവന്റെവചനങ്ങൾഉണ്ടുപിന്നെനീജീവനുള്ളദൈ
വത്തിന്റെപുത്രനായഅഭിഷിക്തനാകുന്നുഎന്നുഞങ്ങ
ൾവിശ്ചസിച്ചുംഅറിഞ്ഞുംഇരിക്കുന്നു-(യൊ.൬,൬൮).
൫൯൬-കൎത്താവിന്റെഉപദെശത്തെഅതിക്രമിക്കുന്നവരുടെകാ
ൎയ്യംഎന്തു.
ഉ.ക്രിസ്തന്റെഉപദെശത്തിൽവസിക്കാതെലംഘിപ്പവന്നുആ
ൎക്കുംദൈവംഇല്ലക്രിസ്തന്റെഉപദെശത്തിൽവസിക്കുന്നന്നു