താൾ:CiXIV32.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൪

വെണം–

ഉ. മനുഷ്യൻതന്നെഞാൻസശൊധനചെയ്തിട്ടുവെണംഈഅപ്പ
ത്തിൽഭക്ഷിച്ചുംപാനപാത്രത്തിൽകുടിച്ചുംകൊൾവാൻ(൧
കൊ.൧൧,൨൮)

൫൮൩ — തന്നെഞാൻശൊധനചെയ്യുന്നത്അത്യാവശ്യമൊ

ഉ. അപാത്രമായിഭക്ഷിച്ചുകുടിക്കുന്നവൻകൎത്താവിൻശരീര
ത്തെവിസ്തരിക്കായ്കയാൽതനിക്കുതാൻന്യായവിസ്താരത്തെ
ഭക്ഷിച്ചുകുടിക്കുന്നു–(൧കൊ.൧൧,൨൯)

൫൮൪—തന്നെത്താൻശൊധനചെയ്യുന്നവൻഎങ്ങിനെപ്രാൎത്ഥിക്കും

ഉ. ദൈവമെഎന്നെആരാഞ്ഞുഎൻഹൃദയത്തെഅറിഞ്ഞു
കൊൾകഎന്നെശൊധനചെയ്തുഎന്റെ‌ചഞ്ചലഭാവങ്ങളെ
അറിയെണമെ–എന്നിൽവ്യസനത്തിന്നുള്ളവഴിയൊഎന്നു
നൊക്കിനിത്യമാൎഗ്ഗത്തിൽഎന്നെനടത്തെണമെ(സങ്കീ–
൧൩൯,൨൩-)

൫൮൫–ലഘുമനസ്സൊടെഅത്താഴത്തിന്നുഇരിക്കുന്നവൎക്കുഎന്തു
ശിക്ഷകൾകണ്ടുവന്നു.

ഉ. ഇതുഹെതുവയിട്ടുനിങ്ങളിൽപലരുംബലഹീനരുംരൊഗി
കളുംആയിചിലരുംനിദ്രകൊണ്ടിരിക്കുന്നു(൧കൊ.൧൧,൩൦)

൫൮൬-ഈശിക്ഷകൾക്ക്എന്തുഅനുഭവം.

ഉ. വിധിക്കപ്പെടുകിൽനാംലൊകത്തൊട്‌കൂടദണ്ഡവിധിയിൽ
അകപ്പെടായ്കാൻകൎത്താവിനാൽശിക്ഷിക്കപ്പെടുന്നു-(൧കൊ
൧൧,൩൨)

൫൮൭-ആൎക്കുശിക്ഷവരാതു

ഉ. നമ്മെനാംതന്നെവിസ്തരിച്ചുഎങ്കിൽവിധിക്കപ്പെടുകയില്ല(൧
കൊ.൧൧,൩൧)

൫൮൮-പുതുനിയമത്തിന്റെഅത്താഴംയൊഗ്യമായിആച

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/149&oldid=195978" എന്ന താളിൽനിന്ന് ശേഖരിച്ചത്