താൾ:CiXIV32.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുസ്നാനം ൧൩൮

മ്മുടെരക്ഷിതാവായദൈവത്തിന്നുഗ്രാഹ്യവുംആകുന്നു.(൧ തിമ
൨, ൧-൩)൧൬൨.

൫൬൦ – പുനൎജ്ജാതന്മാരുടെ സാക്ഷിവെലഎന്തു —

ഉ. ഞങ്ങൾകണ്ടുംകെട്ടുംഉള്ളതിനെനിങ്ങൾക്കുംഞങ്ങളൊട്‌കൂട്ടായ്മൗ
ണ്ടാകെണ്ടതിന്നായിനിങ്ങളെഅറിയിക്കുന്നു.(൧യൊ൧,൩)-
യെശുദെവപുത്രൻഎന്നുആരാനുംസ്വീകരിച്ചാൽദൈവംഅ
വനിലുംഅവൻദൈവത്തിലുംവസിക്കുന്നു(൧യൊ.൪,൧൫)-
നംസഭയായികൂടുന്നതിനെചിലരുടെമൎയ്യാദപൊലെഉപെ
ക്ഷിയാതെപ്രബൊധിപ്പിച്ചുകൊണ്ടുസ്നെഹത്തിന്നുംസൽക്രിയക
ൾക്കുംഉത്സാഹംവൎദ്ധിപ്പിപ്പാൻഅന്യൊന്യംസൂക്ഷിച്ചുനൊക്കുക
(എബ്ര.൧൦,൨൫.).

൫൬൧-ഈസ്ഥാനവെലകൾക്ക്അഭിഷെകവുംആവശ്യമൊ —

ഉ.അവനിൽനിന്നുപ്രാപിച്ചഅഭിഷെകംനിങ്ങളിൽതന്നെവ
സിക്കുന്നുആരുംനിങ്ങളെഉപദെശിപ്പാൻഒരാവശ്യവുംഇല്ല-ആ
അഭിഷെകംതന്നെനിങ്ങളെസകലത്തെയുംകുറിച്ചുള്ളഉപദെശി
ക്കയുംകളവല്ലസത്യമാകയുംചെയ്യുംപ്രകാരമത്രെ(ആമു)-അതു
നിങ്ങളെഉപദെശിച്ചപോലെനിങ്ങളിൽവസിക്കും
(൧യൊ.൨,൨൭)ഞാൻനിങ്ങളുടെഉള്ളിൽഎന്റെആത്മാ
വെതരുംനിങ്ങൾഎന്റെവെപ്പുകളിൽനടന്നുഎൻന്യായങ്ങ
ളെകാത്തനുഷ്ഠിക്കുമാറാക്കും-(ഹജ-൩൬,൨൭)

൫൬൨. — ജഡമായനുംപുനൎജ്ജാതനുംതമ്മിൽഎന്തുഭെദം —

ഉ. നാംജഡത്തിൽആയിരിക്കുംകാലംധൎമ്മത്താൽവരുന്നപാപ
രാഗങ്ങൾമരണത്തിന്നുഫലംകായ്ക്കുംവണ്ണംനമ്മുടെഅവയവ
ങ്ങളിൽവ്യാപരിച്ചുപൊകുന്നുഇപ്പൊഴൊ‌നാംമരിച്ചിട്ടു
കുടുങ്ങി‌പാൎത്തധൎമ്മത്തിൽനിന്നുനീങ്ങിപ്പോയതിനാൽഅ
ക്ഷരപ്പഴക്കത്തിലല്ലആത്മാവിൻപുതുക്കത്തിൽതന്നെസെവി

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/143&oldid=195988" എന്ന താളിൽനിന്ന് ശേഖരിച്ചത്