താൾ:CiXIV32.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുസ്നാനം ൧൩൬

൫൫൪ — ഈജനിക്കുന്നത്ഏതുബീജത്തിൽനിന്നാകുന്നു —

ഉ.രക്തത്തിൽനിന്നുംജഡമൊഹത്തിൽനിന്നുംപുരുഷന്റെഇഷ്ട
ത്തിൽനിന്നുംഅല്ലദൈവത്തിൽനിന്നുജനിച്ചവർ(യൊ.൧
൧൩.) — ക്ഷയിക്കുന്നബീജത്തിൽനിന്നല്ലഅക്ഷയമായതി
ൽനിന്നത്രെഎന്നെക്കുംജീവിച്ചുനിൽക്കുന്നദൈവവചനത്താൽ
തന്നെനിങ്ങൾപിന്നെയുംജനിച്ചവൻ — (൧പെത.൧,൨൯)

൫൫൫ — ദൈവത്തിൽനിന്നുജനിച്ചതിന്നുഎതുലക്ഷണംഉണ്ടു —

ഉ. ദൈവത്തിൽനിന്നുജനിച്ചവൻഎല്ലാംഅവന്റെ‌വിത്തുഉള്ളി
ൽവസിക്കയാൽപാപംചെയ്യാതിരിക്കുന്നു.ദൈവത്തിൽനിന്നുജ
നിച്ചതാൽപാപംചെയ്വാൻകഴികയുംഇല്ല.ദെവമക്കളുംപിശാ
ചിൻമക്കളുംഇതിൽതന്നെവെളിവാകുന്നു — നീതിയെചെയ്യാ
ത്തവൻഏവനുംതന്റെസഹോദരനെസ്നെഹിക്കാത്തവനും
ദൈവത്തിൽനിന്നുള്ളവനല്ല.(൧യൊ.൩,൯)പാപത്തെ
ചെയ്യുന്നവൻഎല്ലാംപാപത്തിന്റെദാസൻആകുമെന്നു.ദൈവ
ത്തിൽനിന്നുള്ളവൻദൈവവചങ്ങളെകെൾക്കുന്നു‌നിങ്ങൾ
ദൈവത്തിൽനിന്നല്ലായ്കകൊണ്ടുഅവകെൾക്കുന്നില്ല.(യൊ.൮,൩൪)—
൧യൊ൫,൧൧൩നൊക്കുക —

൫൫൬ — പുനൎജ്ജാതൻതന്നെതാൻതികഞ്ഞവനെന്നുനിരൂപി
ക്കുമൊ —

ഉ. അതുലഭിച്ചുകഴിഞ്ഞുഎന്നൊതികവൊട്എത്തിപ്പൊയി
എന്നാഅല്ലയാതൊന്നിനായിഞാൻക്രിസ്തനാൽപിടിക്ക
പ്പെട്ടുഅതിനെപിടിക്കുമൊഎന്നിട്ടുഞാൻപിന്തുടരുകെഉള്ളൂ
(ഫിലി.൩,൧൨)

൫൫൭ — സമ്പൂൎണ്ണനായിരിപ്പാൻഎന്തുവഴി —

ഉ. സകലവാഴ്ചെക്കുംഅധികാരത്തിന്നുംതലയായഇവനിൽനി
ങ്ങളും‌(ദെവത്വത്തിൽനിറവുകൊണ്ടു)നിറഞ്ഞിരിക്കുന്നസത്യംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/141&oldid=195991" എന്ന താളിൽനിന്ന് ശേഖരിച്ചത്