താൾ:CiXIV32.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമത്തെഅപെക്ഷ. ൧൨൦

ഉ. ഞങ്ങൾഅനുകരിച്ചുപൊരെണ്ടിയവിധത്തെനിങ്ങൾതന്നെ
അറിയുന്നുനിങ്ങളിലല്ലൊഞങ്ങൾക്രമംകെട്ടുനടന്നില്ലആ
രൊടുംവെറുതെഅപ്പംവാങ്ങീട്ടുമില്ല—നിങ്ങളിൽആൎക്കുംഭാ
രംവരുത്തരുതുഎന്നിട്ടുരാപ്പകൽവെലചെയ്ത്അദ്ധ്വാനത്തി
ലുംഉഴല്ചയിലുംഉപജീവിച്ചതെഉള്ളു—(൨തെസ്സ.൩,൮)

൪൭൮– എങ്ങിനെഭക്ഷിക്കെണ്ടു—

ഉ. നിങ്ങൾഭക്ഷിച്ചാലുംകുടിച്ചാലുംഎന്ത്ചെയ്താലുംഎല്ലാംദൈ
വതെജസ്സിന്നായിചെയ്വിൻ.(൧കൊ.൧൦,൩൧)—വാക്കി
ലൊക്രിയയിലൊഎന്തുചെയ്താലുംസകലവുംകൎത്താവായയെ
ശുവിന്റെനാമത്തിൽചെയ്തുംദൈവവുംപിതാവുംആയവ
ന്ന്അവന്മൂലംസ്തൊത്രംകഴിച്ചുംകൊണ്ടിരിപ്പിൻ(കൊല.൩,൧൭)

൪൭൯–യെശുആഹാരംകൊടുത്തുംഎടുത്തുംവന്നപ്രകാരംഎങ്ങിനെ

ഉ. അവൻപുരുഷാരത്തെപുല്ലിന്മെൽഇരുത്തി൫അപ്പ
വുംരണ്ടുമീനുംഎടുത്തുആകാശത്തിലെക്ക്നൊക്കിവാഴ്ത്തിഅ
പ്പങ്ങളെനുറുക്കിശിഷ്യന്മാൎക്കകൊടുത്തുഅവർജനങ്ങൾക്ക
കൊടുക്കയുംചെയ്തു—(മത.൧൪,൧൯–ലൂക്ക.൨൪,൩൦)

൪൮൦– ഞങ്ങളുംഅപ്രകാരംവാഴ്ത്തണമൊ—

ഉ. യഹൊവായെസ്തുതിപ്പിൻഅവൻനല്ലവൻഅവന്റെക
രുണഎന്നെക്കുംഉള്ളതാകുന്നു.(സങ്കി.൧൩൬,൧.൨൫)

൪൮൧–വെണ്ടുന്നത്ഒക്കയുംഎന്തിനൊടുകൂടകിട്ടും–

ഉ. മുമ്പെദൈവത്തിന്റെരാജ്യത്തെയുംഅവന്റെനീതിയെയും
അന്വെഷിപ്പിൻഎന്നാൽഇവഎല്ലാംനിങ്ങൾക്കുകൂടകിട്ടും
(൨൮൨)

൪൮൨– ഞങ്ങൾക്കമുട്ടുണ്ടാക്കുവാൻദൈവത്തിന്നുമനസ്സാകുന്നുഎങ്കി
ൽഎങ്ങിനെ—

ഉ. ബഹുക്ഷാന്തിയിലുംഉപദ്രവങ്ങളിലുംകെട്ടുപാട്ഇടുക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/125&oldid=196017" എന്ന താളിൽനിന്ന് ശേഖരിച്ചത്