താൾ:CiXIV32.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമത്തെഅപെക്ഷ ൧൧൨

രാജ്യംഒരുമനുഷ്യൻഎടുത്തുതന്റെനിലത്ത്‌വിതെക്കുന്ന
ഒരുകടുകുമണിക്കസദൃശമാകുന്നു—സ്വൎഗ്ഗരാജ്യംഒരുസ്ത്രീഎടു
ത്തുമൂന്നുപറമാവിൽമുഴുവൻപുളിപ്പൊളംഅടക്കിവെച്ചപു
ളിച്ചമാവൊടുസദൃശംആകുന്നു—പിന്നെയുംസ്വൎഗ്ഗരാജ്യം
ഗുപ്തമായനിധിയൊട്സമം—അത്ഒരാൾകണ്ടാറെനിലത്തു
മറച്ചുവെച്ചുസന്തൊഷംപൂണ്ടുചെന്നുതനിക്കുള്ളത്ഒക്കയും
വിറ്റുആനിലത്തെവാങ്ങുന്നു—പിന്നെയുംസ്വൎഗ്ഗരാജ്യംന
ല്ലമുത്തുകളെഅന്വെഷിച്ചുനടക്കുന്നവൎത്തകനൊടുസമം—അ
വൻവിലകയറീട്ടുള്ളമുത്തിനെകണ്ടെത്തിയാറെചെന്നുത
നിക്കുള്ളതിനെഒക്കെയുംവിറ്റുആയതിനെകൊള്ളുകയും
ചെയ്തു——പിന്നെയുംസ്വൎഗ്ഗരാജ്യംകടലിൽവീശിഎല്ലാവ
കമീനുകളെയുംചെൎത്തുകൊള്ളുന്നവലയൊടുസമം—നിറഞ്ഞ
പ്പൊൾഅതിനെവലിച്ചുകരെറ്റിഇരുന്നുനല്ലവപാത്രങ്ങളി
ൽചെൎത്തുചീത്തയായവപുറത്തുകളഞ്ഞു—(മത.൧൩,)

൪൪0. ദെവരാജ്യത്തിലെപ്രവെശംഎങ്ങിനെ—

ഉ. ജീവങ്കലെക്ക്‌ചെല്ലുന്നദ്വാരംഹാഎത്രഇടുക്കംവഴിഞെരുക്ക
വുംആകുന്നു—അതിനെകണ്ടെത്തുന്നവർചുരുക്കമത്രെ—(മ
ത.൭,൧൪)–൩൫൪.

൪൪൧– രക്ഷിക്കപ്പെടുന്നവർചുരുക്കമൊ—

ഉ. ഇടുക്കുവാതുക്കൽകൂടിപ്രവെശിപ്പാൻപൊരാടുവിൻ—അ
നെകർപ്രവെശിപ്പാൻതിരഞ്ഞിട്ടുംകഴിവില്ലാതെപൊ
കുംഎന്നുഞാൻനിങ്ങളൊടുപറയുന്നു.(ലൂക്ക.൧൩,൧൪)

൪൪൨– എവിടെനിന്നുഎല്ലാംജനങ്ങൾവന്നുദൈവരാജ്യത്തി
ൽപ്രവെശിക്കും.

ഉ. കിഴക്കപടിഞ്ഞാറ്‌നിന്നുംതെക്കുവടക്കുനിന്നുംജനങ്ങ
ൾവന്നുദെവരാജ്യത്തിൽപന്തിയിൽഇരിക്കും(ലൂക്ക൧൩,൨൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/117&oldid=196031" എന്ന താളിൽനിന്ന് ശേഖരിച്ചത്