താൾ:CiXIV290-48.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൾ✱ ഏറ്റംകയൎത്തങ്ങടുത്തു അവനൂറ്റമായൊ
ന്നങ്ങടിച്ചു✱ ആയടിഭീമൻപിടിച്ചു തന്റെബാ
ഹുക്കൾകൊണ്ടൊന്നടിച്ചു✱ ആയടികൊണ്ടൊ
രുനേര മവ നാലസ്യംപാരമുണ്ടായി✱ എന്നതുക
ണ്ടൊരുനേരംഭീമസേനനുമൊന്നുപറഞ്ഞു✱ നി
ന്നോടുഞാനെന്തുചെയ്തുപിന്നെ എന്നോടു വന്നി
ങ്ങെതൃപ്പാൻ✱ നേരുംനേരുകേടും ന്യായംവഴിര
ണ്ടുമറിയേണമിപ്പോൾ✱ എന്നെയടിപ്പാൻ നി
നക്കിന്നൊരു യോഗ്യതയില്ലന്നറിയേണം എന്നു
പറഞ്ഞുടൻ ഭീമസേനൻപിന്നയുംഒന്നങ്ങടിച്ചു
✱ ആയടികൊണ്ടങ്ങസുരൻ ചുഴന്നമ്മാറുഭൂമി
യിൽ‌വീണാൻ✱ അല്പനേരംകഴിഞ്ഞപ്പോൾഅവ
നൂറ്റമായൊന്നങ്ങലറി✱ ചീറ്റംമുഴുത്തങ്ങിഡും
ബൻവായുനന്ദനനെപ്പിടിപെട്ടു✱ മുഷ്ടിപ്രയോഗം
തുടങ്ങി യതിദുഷ്ടൻനിശാചരനപ്പോൾ✱ കാ
ണിക്കിടം തുടരാതെ അവർയുദ്ധം തുടൎന്നതുനേ
രം✱ ഭീമനുംദീനതപൂണ്ടു പാരമാലസ്യമായിത
ന്നേരം✱ വേർപിരിയാതവർദൂരെപ്പോയ്വിചാ
രിച്ചു നിൽക്കുന്നനേരം✱ തോറ്റുവെന്നുള്ളിലുറച്ചു
മഹാദുഷ്ടൻ ഹിഡിംബ നന്നേരം✱ വന്മരംചു
റ്റിപ്പറിച്ചു ഇലയൂരിയവനെ അടിച്ചു✱ ആയടി
മാറിത്തടുത്തുതന്റെഅച്ഛനെയുള്ളിൽനിനച്ചു✱
ശ്രീഗതകയ്യിലെടുത്തു ഭീമസേനനു മൊന്നങ്ങടി
ച്ചു✱ ആയടികൊണ്ടങ്ങസുരൻ ചുഴന്നാമ്മാറുഭൂമി
യിൽവീണു✱ കൊല്ലല്ലേവായുതനയനിനക്കിഷ്ട
മാംവണ്ണമിരിക്കാം✱ ഞാൻചെയ്തതൊക്കെപ്പൊ
റുക്കധനധാന്യങ്ങളൊക്കെ ത്തന്നീടാം✱ എന്നി
ഡിംബൻ പറഞ്ഞപ്പോളവയൊന്നും നിനക്കാ
തെഭീമൻ✱ ക്രോധംമുഴുത്തസുരന്റെ ദേഹംഭു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/11&oldid=197507" എന്ന താളിൽനിന്ന് ശേഖരിച്ചത്