താൾ:CiXIV290-02.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

പിന്നെ ഭൂമി അതാത വിധത്തിൽ മൃഗവും ഇഴയുന്ന ജാ
തിയും കാട്ടുമൃഗവുമായ അതാത വിധത്തിലുള്ള ജീവജന്തുവി
നെ പുറപ്പെടീക്കട്ടെ എന്ന ദൈവം പറഞ്ഞു: അപ്രകാരവും
ഉണ്ടായി.

അതാത വിധത്തിൽ കാട്ടുമൃഗത്തെയും, അതാത വിധത്തി
ൽമൃഗത്തെയും, അതാതു വിധത്തിൽ നിലത്ത് ഇഴയുന്ന ജ
ന്തുവിനെ ഒക്കെയും ദൈവം ഉണ്ടാക്കി: നല്ലത് എന്നും ദൈ
വം കണ്ടു.

പിന്നെ നാം നമ്മുടെ സാദൃശ്യത്തിൽ, നമ്മുടെ സ്വരൂപ
ത്തിൻ പ്രകാരം മനുഷ്യനെ ഉണ്ടാക്ക എന്നും; അപൎക്ക് സമു
ദ്രത്തിലുള്ള മത്സ്യത്തിന്മെലും, ആകാശത്തുള്ള പക്ഷിയിന്മെ
ലും, മൃഗങ്ങളിന്മെലും; എല്ലാ ഭൂമിയിന്മെലും, ഭൂമിയിൽ ഇഴയു
ന്ന സകല ഇഴജന്തുവിന്മെനും അധികാരമുണ്ടാകട്ടെ എന്നും
ദൈവം പറഞ്ഞു.

ഇപ്രകാരം ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചു, ദൈവത്തിന്റെ സാദൃശൃത്തിൽ അവനെ സൃഷ്ടി
ച്ചു; ആണും പെണ്ണുമായും അവരെ സൃഷ്ടിച്ചു.

പിന്നെ ദൈവം അവരെ അനുഗ്രഹിച്ച. നിങ്ങദം വൎദ്ധി
ച്ച പെരുകി, ഭൂമിയിൽ നിറഞ്ഞിട്ട, അതിന്റെ അടക്കി, സമു
ദ്രത്തിലുള്ള മത്സ്യന്മെലും, ആകാശത്തിലുള്ള പക്ഷിയി
ന്മെലും, ഭൂമിയിൽ ഇഴയുന്ന സകല ജീവജന്തുവിന്മെലും അ
ധികാരമുണ്ടാകുവിൻ എന്ന് അവരൊട പറഞ്ഞു.

൫oാം സങ്കീത്തനം, ൭ാം വാക്യം. മുതൽ

എന്റെ ജനമെ കെൾക്ക ; എന്നാൽ ഞാൻ സംസാരി
ക്കും ; ദൈവമായ ഞാൻ നിന്റെ ദൈവം തന്നെ ആക്കുന്നു.
ഇടവിടാതെ എന്റെ മുമ്പാകെ ഉള്ള നിന്റെ ബലിക
ളെയും ഹൊമങ്ങളെയും കുറിച്ച ഞാൻ നിന്നെ ശാസിക്കയി
ല്ല.

നിന്റെ ഭവനത്തിൽനിന്ന കാളയെയൊ, നിന്റെ തൊ
ഴുത്തുകളിൽ നിന്ന മുട്ടാടുകളെയൊ ഞാൻ എടുക്കുകയില്ല.

എന്തെന്നാൽ സകല കാട്ടുമൃഗവും ആയിരം പൎവ്വതങ്ങളി
ലുള്ള മൃഗങ്ങളും എന്റെ ആകുന്നു.

മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു: വ
യലിലെ കാട്ടുമൃഗങ്ങളും എന്റെറ ആകുന്നു.

ഞാൻ വിശന്നിരുന്നു എങ്കിൽ, നിന്നൊട പറകയില്ല; എ
തെന്നാൽ ഭൂലൊകവും അതിന്റെ പൂൎണ്ണതയും എന്റെ ആ
കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/67&oldid=180279" എന്ന താളിൽനിന്ന് ശേഖരിച്ചത്