താൾ:CiXIV290-02.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ക എന്നു വന്നാൽ ആവി കൂടുകയും മഴ നാലിരട്ടിച്ച, സകല
വിധ സസ്യങ്ങൾക്കും മൃഗങ്ങൾക്കും നാശം ഭവിപ്പാൻ ഇട
യുണ്ട. അമ്പത ചുവട താണുപോയാൽ, ഇപ്പോഴത്തെ സമു
ദ്രത്തിന പാതി വിസ്താരം കുറയും, അതിനാൽ നദികളിൽനി
ന്ന വെള്ളം ഉടൻതന്നെ ഒഴുകി പോകയും, മഴ ഇപ്പോഴത്തേ
തിൽ ആറിൽ ഒരു പങ്ക മാത്രം പെയ്യുകയും, ഭൂമി ഉണങ്ങി
പൊടിഞ്ഞ ജീവനുള്ള സകലവും വാടിപ്പോകയും ചെയ്യും. ഓ
ളങ്ങളുടെ ശക്തിക്ക മണൽകൊണ്ട അതിര വെച്ചിരിക്കുന്ന സ
ൎവ്വശക്തിയായുള്ളവൻ, താൻ സൃഷ്ടിച്ച പ്രാണികളുടെ സൌ
ഖ്യത്തിന, തണുപ്പ, മഞ്ഞ, മഴ, സകലമാന വെള്ളങ്ങളും, കൃപ
യായിട്ട സമുദ്രത്തിൽനിന്ന നൽകപ്പെട്ടിരിക്കുന്നു. വടക്കും
തെക്കെ അറ്റങ്ങളിലും കുളിരുകൊണ്ട വെള്ളം ഉറച്ച, കരയ്ക്ക
പറ്റിയിരിക്കുന്നു: ഓളങ്ങളാൽ ഉടെക്കപ്പെടുന്ന മുറികൾ, തടി
പോലെ പൊങ്ങിനടക്കും; ൟ ഉറച്ച വെള്ളത്തിന ഉപ്പില്ല.
ആഴമുള്ള കടലിന്റെ നിറം, മാനത്തിനുള്ള നീലപ്പളുങ്ക നി
റം പോലെ ഉള്ളത ആകുന്നു. ൟ നിറങ്ങൾ അകലത്തിന്റെ
ദീൎഘതകൊണ്ട, കാഴ്ചക്ക തോന്നുന്നതത്ര ആകുന്നു. ചെങ്കട
ൽ എന്ന പറയുന്നത, അടിയിൽ ചുവന്ന പവിഴംകൊണ്ട
നിരന്നിരിക്കുന്നതിനാൽ, വിളിക്കപ്പെട്ടത ആകുന്നു. കരിങ്കട
ലിനഅനേകം മഴക്കാറും മഞ്ഞും കൊണ്ട മൂടപ്പെട്ടിരിക്കുന്നതും,
മഞ്ഞക്കടലിൽ, അധികം കലക്കൽ ആകകൊണ്ടിട്ടും, യൂറോ
പ്പിലെ വടക്കെ പ്രദേശങ്ങളിൽ വെളുത്ത കടൽ എന്ന പറ
യപ്പെടുന്നതിന്റെ കരകൾ ഉറച്ച മഞ്ഞ എന്നുള്ള സ്നൌ
കൊണ്ട മൂടപ്പെട്ടിരിക്കകൊണ്ടും ഇവയ്ക്ക ൟ പേരുകൾ കിട്ടി
യിരിക്കുന്നു.

ലോഹാദികൾ.

ഇവ ഭൂമിയിൽ ഏതാനും സ്ഥലങ്ങളിൽ കാണപ്പെടുന്നതും
മണ്ണ, പാറ മുതലായ്തിൽ ചേരാതെ, ഒറ്റവസ്തുക്കൾ ആകുന്നു.
ഇവയുടെ ശോഭ, നിറം, ഭാരം കടുപ്പഭേദങ്ങൾ കൊണ്ടത്രെ
അറിയപ്പെടുന്നത. പുരാണത്തിലുള്ള മനുഷ്യർ ഏഴുമാത്രമെ
തിരിച്ചറിഞ്ഞിട്ടുള്ളു, ഇവ പൊന്ന, വെള്ളി, ഇരിമ്പ, ചെമ്പ,
രസം; കറുത്തും വെളുത്തുമുള്ള ൟയവും ആയിരുന്നു. ഇപ്പോ
ൾ നാല്പതിൽ അധികം കണ്ടെത്തപ്പെട്ടിരിക്കുന്നു, ഇവയിൽ
പൊന്നും പ്ലാറ്റിനാ എന്ന പറയപ്പെടുന്നതും സകല വസ്തു
ക്കളെക്കാൾ ഭാരമുള്ളവയും, പൊന്നും വെള്ളിയും എല്ലാറ്റിനെ
ക്കാൾ മയമുള്ളവയും, രസം മിക്കപ്പോഴും തൈലംപൊലെയും
വെള്ളം ഉറയ്ക്കത്തക്കവണ്ണമുള്ള കുളിര എരട്ടിച്ചാൽ ഉറയ്ക്കയും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/40&oldid=180246" എന്ന താളിൽനിന്ന് ശേഖരിച്ചത്