താൾ:CiXIV280.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ശ്രീമയമായരൂപന്തേടുംപൈൻകിളിപ്പെണ്ണെ
സീമയില്ലാതെസുഖംനൽകണമെനിക്കുനീ

ശ്യാമളകൊമളനായീടുന്നനാരായണൻ
താമരസാക്ഷൻകഥാകെൾപ്പാനാഗ്രഹിച്ചുഞാൻ

ആരുള്ളതുരുതരഭക്തിപൂണ്ടെന്നോടതു
നേരോടെചൊല്ലീടുവാനെന്നതൊൎത്തിരിമ്പൊൾ

കാരണനായകരുണാനിധിനാരായണൻ കാരുണ്യവശാൽ
നിന്നെക്കാണായ്‌വന്നതുമിപ്പൊൾ

പൈദാഹാദികൾതീൎത്തുവൈകാ
തെപറയണം കൈതവമൂത്തികൃഷ്ണൻ തന്നുടെകഥാമൃതം

എതൊരുദി
ക്കിൽനിന്നുവന്നിതെന്നതുംചൊല്ലീ ടാദരവൊടുമെന്നുകെട്ടുപൈൻകി
ളിചൊന്നാൾ:മാമുനിശ്രെഷ്ഠന്മാരാംശൌനകാദികൾമെവും നൈ
മിശാരണ്യന്തന്നിൽനിന്നുവന്നതുമിപ്പൊൾ ധീമാനാമുഗ്രശ്രവസ്സാ
കിയസൂതൻചൊന്നാൻ മാമുനിമാൎക്കുകെൾപ്പാൻഭാരതകഥാമൃതം
അക്കഥയൊക്കെക്കെൾപ്പാനിരൂപാൎത്തിതുഞാനും ദുഃഖങ്ങളതുകെട്ടാ
ൽ പിന്നെയുണ്ടാകയില്ലാ സക്തിയുംനശിച്ചുപൊംഭക്തിയുമുറച്ചീടും
ഭുക്തിയിൽവിരക്തിയുംമുക്തിയുന്താനെവരും ശക്തിയൊടനുദിനംയു
ക്തനാംശിവൻതന്റെ വ്യക്തിയുംവിചാരിച്ചാൽവ്യക്തമായ്ക്കാണാ
യ്‌വരും യുക്തനായീടുംജീവൻപരനൊടറിഞ്ഞാലും ഭക്തവത്സലനാകും
കൃഷ്ണന്റെകാരുണ്യത്താൽ– എംകിലക്കഥയെല്ലാമെന്നെനീകെൾപ്പി
ക്കണം സംകടമുണ്ടുപാരംസംസാരംനിനച്ചുമെ പംകജവിലൊചന
ൻതൻകഥാചൊല്ലാമെംകിൽ പംകങ്ങളകന്നുപൊംപണ്ടുപണ്ടുള്ള തെ
ല്ലാം ആദരമൊടുകൂടെനൈമിശവനത്തിൻകൽ ദ്വാദശസംവത്സരം
കൊണ്ടൊടുങ്ങീടുന്നൊരു യാഗവുന്തുടങ്ങിനാർശൌനകാദികളായൊ
രാഗമജ്ഞൊത്തമന്മാരാകിയമുനീന്ദ്രന്മാർ– ആഗമിച്ചിതുമുനിമാരെ
സ്സെവിപ്പാനപ്പൊൾ വെഗത്തൊടുഗ്രശ്രവസ്സാകിയസൂതൻതാനും
ആഗതനായസൂതൻതന്നെമാമുനിജനം എകാന്തെസൽക്കാരംചെയ്താ
സനാദികൾനൽകിഇക്കലിമലമുള്ളിൽപ്പറ്റായ്വാൻതക്കതൊരു സൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/7&oldid=214264" എന്ന താളിൽനിന്ന് ശേഖരിച്ചത്