താൾ:CiXIV280.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൬ മൌസലം

ഴിക്കുന്നുചിലർ ചിലരെയുംപിടിച്ചുകെഴുന്നു ചിലർ ചിലരെചെന്നുട
നെപുൽകുന്നുകട ൽവൎണ്ണകരിമുകിൽവൎണ്ണ കടൽമകൾപുൽകുംമ
ണിവൎണ്ണനാഥചതിക്കയൊ ചെയ്തതതിനിയാരുള്ളതെന്മതിക്കാനന്ദം
നൽകുവതിന്നിശ്വരപൊറുക്കുന്നുഞങ്ങളിനിയതെങ്ങിനെ മരിക്കു
ന്നെൻ വല്ലകണക്കിലുമയ്യൊപരിണത ശശമൃഗധരബിംബം പരി
ചൊടുകൂപ്പുംതിരുവദനവും തെളിഞ്ഞവെൺനിലാവഴലെറുംവണ്ണം
വിളങ്ങുംപുഞ്ചിരിപ്പുമതുമയുമയ്യൊമധുരമായുള്ളൊരമൃതത്തെക്കാളും അ
തിമനൊജ്ഞമാമതളപ്പാടുകൾ ചെവികളിക്കെളാതിരിക്കുന്നാകി
ലാശിവശിവപൊറ്റിപൊറുതിയെങ്ങിനെ നിറന്നമഞ്ഞപ്പട്ടുട
യുംകാഞ്ചിയും മറന്നുകൂ ടൂമൊതുടയിണക്കാമ്പുംപലരുമൊരൊരൊവി
ധമീവണ്ണമെപലതരംചൊല്ലിക്കരയുന്നനെരംഅസുരവൈരിയെമ
നസി ചിന്തിച്ചു വസുദൈവൎക്കുംദെവകിക്കുമന്നെരം ജനിച്ചസന്താപം
പറഞ്ഞകൂടുവാൻജനിച്ചുവർകളി ലൊരുത്തരില്ലെല്ലൊ വിദൎഭജാതി
വല്ലഭന്മാൎക്കുമപ്പൊടുദിച്ചസന്താപമതിൽപരമെത്രെ പുരന്ദരാത്മജനി
വയെല്ലാം കണ്ടു. പരൻപുരുഷനെമനസിചിന്തിച്ചും ഇരുന്നു ത
ന്നത്തെന്മറന്നൊരിത്തിരി പറഞ്ഞുലാകനരുകരുളപ്പാടെല്ലാം യദുവര
നാമാഹുകൻതന്നൊടതി ഭൂതംചൊല്ലണമെന്നതുമരുൾചെയ്തു കൂട
നെപാരിജാതവുമതുനെരം നടകൊണ്ടുമെല്പെട്ടയൎന്നുവെരൊടെ നട
ന്നൊരാഹുകൻ വഴിയെപൊയ്ചെന്നു കിടന്നയാദവരുടലെല്ലാംകണ്ടു
ചിതയുരൎജ്ജുനൻചമച്ചാതന്നെരം അതിസുഗന്ധചന്ദനതരുക്കളാൽ
ചിതയിലാ മ്മാറുമടിയാതെചാടി മധുരിപുരിതവുടലൊടുചെൎത്തു മധു
മൊഴികളാംപ്രണയിനി മാരുംമധുമഥനൻതന്നുടലൊടുചെൎന്നു ലഭി
ച്ച സായൂജ്യമവക്കതുകാ ലംതപസ്സപണ്ടെററംചരിച്ചതുമൂലം തനയനാ
യന്നുപിറന്നകൃഷ്ണനെമനസിച്ചിന്തിച്ചുമരണംപ്രാപിച്ചു വസുദെ
വാഖ്യാനായഴാംപ്രജാപതിവസുമതിപതിയൊടുചെൎന്നീടിനാ ൻ
ചിതയിലാമ്മാറുപതിച്ചദെവകിപതിയും താനുമാ യതൊന്നൊട്ടുചെൎന്നാ
ർപതിനാറായിരംപ്രണയിനിമാരും പതിയൊടുചെൎന്നാർപുനരതു
കാലംമുഴകിമെല്ലവെകരെറിനാമെന്ന തഴകൊടുതൊന്നിമുഹുരവൎക്കെ
ല്ലംയദുക്കൾ ക്കെല്ലൎക്കുമുരകപിണ്ഡങ്ങൾവിധിച്ചവണ്ണമെകഴിച്ച
പാൎത്ഥനുംസമുദ്രംദ്വാരകപുരത്തെയും മുക്കിസമസ്തംമാധവഗ്രഹമൊ
ഴിഞ്ഞല്ലാം ഒഴിഞ്ഞുനാരീജനത്തെയുംകൊണ്ടു വിഷണ്ഡനായ്പാ
ൎത്ഥൻനടന്നുവൈകാതെവരുന്നകാട്ടുടെനടക്കുന്നനെരം ഉരത്തകാട്ടാ
ളരടുത്തൊരുനെരം കരുത്തെറുംസിംഹത്തൊടുകലഹിപ്പാൻ കുരച്ചു നാ
യ്ക്കൾ കന്നടുക്കുന്നപൊലെഝടിതിക്രുദ്ധനായ്പുരുഹൂതരാജ നടത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/422&oldid=185712" എന്ന താളിൽനിന്ന് ശേഖരിച്ചത്