താൾ:CiXIV280.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൦ സ്ത്രീ

നിത്യമാകുന്നതുനിശ്ച യമീശ്വരൻചത്തുപിറമിരിക്കമിനുക്ക
ൾ ചിത്തെസുഖദു:ഖമെന്തിന്നതിന്നഹൊ എന്നുതുടങ്ങിയതെന്നുമ
മറിഞ്ഞുനി ല്ലെന്നിനിമാറുന്നതെന്നുമറിഞ്ഞീല ആദ്യന്തമില്ലാതെ കെവല
ൻ വെലകൾ കാര്യന്തമില്ലെന്നറി കധരാപതെ മുൻ പിലിവിടെക്കെ
വിടെനിന്നിക്കാല മൻപൊടുവന്നിതു നിയുംധരാപരെ പൊകുന്ന
തിന്നിയെവിടെക്ക തൊൎക്ക നീചാകന്നകാരിയമില്ലെന്നാതൊന്നു
നിന്നുടമക്കളൊ പണ്ടിപരൊക്ക നീ ഇന്നുനിനക്കിവർമക്കളാ
യ്വാഴുമൊ പിന്നാലെ വന്നവർ മുൻപീലപൊയിനാർ കുന്നമെന്ന
വർ പിന്നാലെയായ രും വാട്ടമില്ലാതവെഗെനനദികളിൽ കാൎയ്യങ്ങളെ
ന്നകണക്കെ ധരിക്ക നീപാന്ഥർ പെരുവഴിയമ്പലം തന്നിലതാന്തരായ്വ
ന്നുടൻകൂടുമൊരുനരം ഒരാകഥയും പറഞ്ഞുരമിച്ചവർ പാരംമഴത
ന്വെയിൽതാനിരുട്ടു താൻ പൊവൊള മൊന്നിച്ചിരുന്നാലൊരൊവ
ഴി പൊവാരവരപർമൻപുപിൻപെന്തതിൽപക്ഷികളെ പല
വഴിലന്നൊരു വൃക്ഷത്തെയാശ്രയിച്ചാട്ടനെരംവസിച്ചൊക്കയൊ
രൊവഴിപി ന്നെപ്പറന്നുപൊംദു:ഖിക്കുമാറില്ലതിന്നിവരാരുമെ പ
ങ്ങൾ വായുവശത്താലുണങ്ങിയാൽ പിന്നൊരിടത്തുകൂടും ചിലവാ
യുനാ പിന്നെയും തങ്ങളിൽവെറാമതുപൊലെ വന്നുകൂ ടീമുമൊരിടത്തു
ജന്തുക്കൾ കൎമ്മവശത്താലിതെന്നറിവന്ന കൎമ്മക്ഷയം വരുനെരം
പിരികയും അച്ഛനെന്നും പുനരംബയെന്നുംതനി കിശ്ശയെറീടും കള
ത്രമെന്നും ചിലർ പുത്രനെന്നുംചിലർമിത്രമെന്നുംചിലർചിത്തഭൂമ
മിമം ചിത്രമെത്രെതുലൊം ജെഷ്ഠകനിഷ്ഠാദിനാനാവിധമായ ഗൊ
ഷ്ഠികളൊക്കിലൊനാണമാമെത്രയും ചാൎച്ചയും ചെൎച്ചയും കൈക്കൊ
ണ്ടാരിടത്തു പാച്ചകുതൂഫലസ്നെഹബന്ധത്തോടും കൂ ടുമൊരിത്തി
രിനെരമവരവർ തെടിനകൎമ്മഗതിക്കാത്തവണ്ണമെ ഒരൊരൊനാ
ളിലൊരാരാവഴിയെപായ്പെറാമതിനെന്തുകാരണംകെഴുതാൻ മൂത്തു
പഴുത്തുകൊഴിയും ചിലഫല മൊൎത്തീടുപൂവിൽ കൊഴിഞ്ഞു പോകും ചില
പത്രങ്ങളും പഴുത്താൽ കൊഴിയും ചില പൃത്ഥ്വിപതെതെളിരും കൊഴിയും ചി
ലനിൎപ്പൊള പൊലശരീരങ്ങളിങ്ങിനെ വാമയ്പാടുകാണാംമറയുമു
ടനവ കെൾക്ക മഹീപത്ത കാണാതനിന്നെയും കെ ൾപ്പിച്ചുതന്നെ
യുറപ്പിച്ചുകുടുമൊ ഉള്ളിലെകൺ്കൊണ്ട ഉള്ളിലുള്ളതാ
കുന്നതതാഭവാ നല്ലൊനിതമല്ലൊന്നുമിക്കതറിക നീ നിത്യ
മാകുന്നതെന്തെന്നുചൊല്ലാമഹം തത്വത്തിനാധാരമൂലമായ്സത്യമായ്സ
ത്വരജസുമസാമതി ദൂരമാ ജ്ഞാനമായ്മായാരഹിതമായകമാ യാതന്ദ
പൂൎണ്ണമായവ്യക്തരൂപമാ യാമിയുമന്തവുമില്ലതവസ്തുവാ യാധാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/376&oldid=185666" എന്ന താളിൽനിന്ന് ശേഖരിച്ചത്