താൾ:CiXIV280.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൮ ഐഷികം

ന്നീടെണംവൈകാതെയുള്ളിലുള്ളവൈരവുംകളയെണം രാഗദ്വെഷാ
ദികളുമാവൊളംകുറക്കെണംദൈവത്തിൻവിലാസങ്ങളെന്നതുമുറക്കെ
ണംനിന്നുടെശിരൊമണികൊണ്ടുപോകെണമെന്മാൻ വന്നിതുഭീമ
നതുകൊടുത്തെമതിയാവും ഇത്തരംവെദവ്യാസൻചൊന്നതുകെട്ടുഗുരു
പുത്രനുംസഹജമാംതന്നുടെശിരൊമണിചൂന്നെടുത്തനിലജനായഭീമ
നുനൽകി പ്രാണവെദനയൊടെപൊയവൻവനംപുക്കാൻ നാര
ദൻ താനുംവെദവ്യാസനുമെഴുനെള്ളി പാരിടത്തിംകലുള്ളസംകടങ്ങ
ളുംതീൎന്നു സാരസവിലൊചനൻ ഗൊവിന്ദൻനാരായണൻ നീരദ
നിറംപൂണ്ടനീരജാസനസെവ്യൻധൎമ്മജാദികളൊടും കൂടയങ്ങെഴുനെ
ള്ളി നിൎമ്മലൻ വാസുദേവൻനീതിയിൻവാണിതെന്നെ.

ഇതിഐഷികപൎവ്വംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/374&oldid=185664" എന്ന താളിൽനിന്ന് ശേഖരിച്ചത്