താൾ:CiXIV280.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൨൯

ൻപിതാവിനെക്കണ്ടുവണങ്ങുവാൻ പൈദാഹമെതുമടങ്ങീലനിന്നു
ടെ പയ്തലാ യ്മെവുമിനിക്കുദയാനിധെ കാശ്യപനൊടവനിങ്ങനെ
ചൊന്നപൊ താശ്ചൎയ്യമുൾക്കൊണ്ടവനുമരുൾചെയ്താൻ മുന്നംവിഭാ
വസുവായമുനിയൊടുതന്നുടെസൊദരൻമത്സരിച്ചാനെല്ലൊജ്യെഷ്ഠാം
ശമെഭാവനുളളുപകുത്തുക നിഷ്ഠാംശമിങ്ങുതരെണമെന്നാനവൻ ന
ന്നല്ലനീഗൃഹച്ശിദ്രന്തുടങ്ങുന്ന തെന്നാൽനശിച്ചുപൊ മിന്നടങ്ങീടുനീ
എന്നുവിഭാവസുചൊന്നതുകെളാതെ പിന്നെയുമെറെനിബ്ബന്ധന്തുടങ്ങി
നാൻ അന്നുശപിച്ചതുനീഗജമായ്പൊക യെന്നുവിഭാവസുസൊദ
രൻതന്നെയും ജ്യെഷ്ഠനെക്കൂടെശ്ശപിച്ചാനനുജനും ദുഷ്ടഭാവാലൊ
രുകൂൎമ്മമായ്പൊകനീസുപ്രതീകൻ ഗജമായ്ചമഞ്ഞീടിനാനപ്പൊൾവിഭാ
വസുകൂൎമ്മവുമായ്പന്നൂഅന്ന്യൊന്യശാപവുമെറ്റിട്ടിരുവരുംഇന്നുംസര
സ്സിൻകലുണ്ടുകിടക്കുന്നൂ ചെന്നുകൊത്തികൊണ്ടുപൊന്നുനീ വൈകാ
തെ തിന്നാലുമങ്ങൊരുദെശത്തുകൊണ്ടുപൊയി വാനൊർപുരംപൂക്കു
പീയൂഷവുംകൊണ്ടു മാനമൊടെവരികെന്നാൻജനകനും വന്ദിച്ചതി
നുനടന്നുഗരുഡനും മന്ദെതരംചെന്നനെരത്തുകാണായി ആമതൻവ
ട്ടമൊരുദശയൊജന യാമതിൻപൊക്കവുംയൊജനമൂന്നെല്ലൊ ദ്വാദ
ശയൊജനനീളമുണ്ടാനയും മെദൂരമായിടംപാതിയുമുണ്ടല്ലൊരണ്ടുമെ
ടുത്തുപറന്നൊരുദിക്കിനു കുണ്ഠതയെന്നിയെചെന്നൊരുനെരത്തു ക
ണ്ടാനമരാമരങ്ങൾനിൽക്കുന്നതും ഉണ്ടതിൽനല്ലവടമരമുന്നതം വി
സ്താരമുണ്ടുശതയൊജനവഴി പത്രപ്രവാളശാഖാഢ്യംമനൊഹരം
വൃക്ഷപ്രവരശാഖാന്തരെവെച്ചിതു ഭക്ഷിക്കാമെന്നു നിനച്ചുതെളി
വൊടെ പക്ഷപുടങ്ങൾകുലുക്കിക്കുതംകൊണ്ട പക്ഷീശ്വരൻ ചെ
ന്നിരുന്നൊരുനെരത്തു കൊടരപാടനമുണ്ടായതുമൂല മാടൽതെടീടിനാ
നുണ്ടതിന്മെൽച്ചിലർതാപസെന്ദ്രന്മാരറുപതിനായിരംതാപ മവൎക്കുവ
രുമതു വീഴുകിൽകൊപവുംമാംപ്രതിവൎദ്ധിക്കുമന്നെരശാപവു മെറ്റീടു
മെന്നുഭയപ്പെട്ടാൻ പത്രിപ്രവരനുപായന്നിരൂപിച്ചുകൊത്തിയെ ടു
ത്തങ്ങടന്നൊരുകൊപതുംകൊണ്ടുജനകനിരിക്കുമിടംപുക്കാൻകണ്ടിതു
നന്ദനൻസംകടംകാശ്യപൻ ദണ്ഡമെന്തുണ്ണി പരിശ്രമന്തീക്കെൎന്നുപ
ണ്ഡിതന്താപസന്മാരെയിറക്കിനാൻജന്തുക്കളില്ലാതദെശമരുൾചെയ്ക
ചിന്തിച്ചിതിന്റെപതനംവരുത്തുവാൻ നൂറായിരംയൊജനവഴി
ചെല്ലുംപൊ ളാരുമില്ലാതഗിരിയുണ്ടവിടയാം തത്രകൊണ്ടക്കളഞ്ഞാ
നയുമാമയും ക്ഷുത്തടങ്ങീടുവാൻഭക്ഷിച്ചനന്തരം ദെവലൊകംപുക്ക
മൃതെടുത്തീടുവാൻ ഭാവിച്ചിതുപവനാശനനാശനൻ അപ്പൊളമര
ലൊകത്തുകാണായ്വന്നു മുല്പാടു ദുൎന്നിമിത്തങ്ങൾപലതരം ജംഭാരിസംഭ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/35&oldid=185324" എന്ന താളിൽനിന്ന് ശേഖരിച്ചത്