താൾ:CiXIV280.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൮ ആരണ്യം

വൻതിരുവടി സുന്ദരയായസീതാഭൂഷണങ്ങളുംകണ്ടു മന്ദമെന്നിയെ
കിഷ്കിന്ധാപുരംനോക്കിപ്പൊയാർ വട്ടത്തിൽനിന്നമരമെഴുമൊരംപു
കൊണ്ടുപൊട്ടിച്ചുരാമദെവൻബാലിയെക്കുലചെയ്താൻ ഇരുന്നുചാ
തുൎമ്മാസ്യംമാല്യവാന്മുകൾതംകൽ പറഞ്ഞവണ്ണംതന്നെവന്നീലസുഗ്രീ
വനുംനിറഞ്ഞുകൊപത്തൊടുസൊദരൻതന്നൊടാശു പറഞ്ഞുരഘുവ
രൻവന്നിതുശരൽകാലം ലക്ഷ്മണവൈകാതെനീകിഷ്കിന്ധാപുരിപു
ക്കു മൎക്കടപ്രവരനാംസുഗ്രീവനൊടുചൊൽക സത്യത്തെമറക്കിലൊ
സഖ്യവുംമറന്നുപൊ മിത്തരംകാട്ടീടുകിലത്തരംതന്നെവരും അഗ്രജ
ൻതന്നെക്കൊന്നബാണമിന്നിയുമുണ്ടി ങ്ങുഗ്രതകുറഞ്ഞതുമില്ലമൽക്ക
രങ്ങൾക്കുംഅഗ്രജൻപൊയവഴിനല്ലതെന്നിതുകാലം സുഗ്രീവൻതനി
ക്കുള്ളിൽതൊന്നീട്ടുണ്ടെന്നാകിലൊ വ്യഗ്രമില്ലിനിക്കെതുമെന്നതുധരി
ക്കെണം നിഗ്രഹമനുഗ്രഹംചെയ്തവൎക്കെന്തുദണ്ഡം ബന്ധുക്കളിഹ
ലൊകസൌഖ്യത്തിനെത്രെയെല്ലൊ ചിന്തിക്കപാരത്രികസൌഖ്യത്തി
നല്ലനൂനം മഴയുംമഞ്ഞുംകാറ്റുംവെയിലുമെറ്റുകാട്ടിൽ അഴൽപൂണ്ടു
ഴന്നുള്ളകായ്കനികളുംതിന്നു പിഴുകിക്കിടന്നവൻതന്നെഞാൻവാഴി
ച്ചപ്പൊൾ മുഴവനവയെല്ലാംമറന്നുകളഞ്ഞവൻ ഞെളിഞ്ഞുസിംഹാ
സനമെറിഡംഭവുംകാട്ടിത്തെളിഞ്ഞുതരുണിമാരൊടിടചെൎന്നുനന്നാ
യ്മദ്യപാനവുംചെയ്തുമത്തനായിരുന്നവൻ നിത്യസൌഖ്യങ്ങൾകണ്ടു
സമയംചെയ്തതെല്ലാംമറന്നാനെം‌കിലതുഞാനെതുംമറന്നീലപറഞ്ഞാ
ലില്ലരണ്ടെന്നങ്ങുനിചെന്നുചൊൽക ലക്ഷ്മണനതുകെട്ടുകല്പിച്ചുപുറ
പ്പെട്ടാൻ അഗ്രജനവൻതന്റെയഗ്രജൻതന്നെക്കൊന്നാൻ പ
ക്ഷെകണ്ടീടാമെന്നങ്ങുൾക്കാംപിൽനിരൂപിച്ചു ധിക്കാരമടക്കുവനെ
ന്നുകല്പിച്ചുവെഗാൽസൌമിത്രിതിരിച്ചതുകണ്ടുരാഘവദെവൻസൌ
മുഖ്യമൊടുവീണ്ടുംവിളിച്ചിട്ടരുൾചെയ്തുനില്കെടൊകുമാരനീകെട്ടുപൊ
കെണമിതു മൎക്കടപ്പരിഷെക്കുചാപല്യംപെരുതെല്ലൊ കാൎയ്യത്തൊള
മെയുള്ളുനമുക്കെന്നറിഞ്ഞാലുംവീൎയ്യത്തെക്കാട്ടീടുവാനിവിടെവെണ്ടി
ലെല്ലൊ പൊയാലുമിയെംകിലെന്നതുകെട്ടനെരം പൊയവൻകി
ഷ്കിന്ധതൻഗൊപുരദ്വാരംപുക്കാൻ മെല്ലവെയൊരുചെറുഞാണൊ
ലിയിട്ടനെരം ചൊല്ലെഴുംബ്രഹ്മാണ്ഡങ്ങളൊക്കവെവിറച്ചുതെ എ
ന്തൊരുശബ്ദമെന്നുചിന്തിച്ചുദശാസ്യനുമന്ധനായുഴന്നൊരുരണ്ടുനാ
ഴികനിന്നാൻചെവികളിരുപതുംവിരലിട്ടിളക്കിനാൻ പ്ലവഗപട
ലികൾമൊഹിച്ചുവീണാരെല്ലൊ വളൎന്നസിംഹാസനമതിന്മെലിരു
ന്നെറ ഞെളിഞ്ഞസുഗ്രീവനുംവിറച്ചുഞെട്ടിവീണാൻ ചിരിച്ചുപറ
ഞ്ഞിതുശ്രീഹനുമാനുമപ്പൊൾ ശരൽക്കാലത്തെക്കണ്ടിട്ടുണൎത്തിച്ചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/224&oldid=185514" എന്ന താളിൽനിന്ന് ശേഖരിച്ചത്