താൾ:CiXIV280.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൯൭

പുരുഷൻകൃഷ്ണൻകുംഭീന്ദ്രഡംഭംകെടുത്തവൻപൻവിള കുംഭീന്ദ്രതാ
പാപഹാരിമധുവൈരിപാണ്ഡവൻതന്നുടെരാജസൂയത്തിനുഖാണ്ഡ
വപ്രസ്ഥമാകുന്നപുരിപുക്കാൻആനന്ദമുൾക്കൊണ്ടുവന്ദിച്ചവൎകളുംവെ
ണുന്നതെല്ലാമൊരുക്കിതുടങ്ങിനാർഹസ്തിനംപുക്കുനകുലൻവരുത്തണം
മിത്രമായുള്ളജനത്തെയുംവൈകാതെ ഗാന്ധാരിമുൻപായമാതൃജനങ്ങ
ളും ഗാന്ധാരനാദിയാംബന്ധുവൎഗ്ഗങ്ങളും അഛ്ശൻദുരിയൊധനാദിക
ൾകൎണ്ണനും സ്വച്ശചിത്തന്മാരാംഭീഷ്മരുംദ്രൊണരും വിശ്വവില്ലാളി
യായുള്ളകൃപർതാനു മശ്വത്ഥാമാവുമമാത്യവരന്മാരും വിശ്വാസമുള്ള
വിദുരരുംവൈകാതെ ദുശ്ശാസനനൊടുവെറെപറഞ്ഞിങ്ങു നിശ്ശെഷ
മായപടയുമായാദരാൽ നിശ്ശംകമെന്യെകണിംകനുമായ്വന്നു യാഗംക
ഴിക്കെന്നുചൊന്നാൻനകുലനുമാഗമിച്ചാരവരവ്വണ്ണമെവരും ആന
ൎത്തവീരന്മാർപാഞ്ചാലവീരരും മാനിച്ചുസാല്വന്മാർവീരൻവിദൎഭനും
സൃഞ്ജയവീരരുമാദ്രരാജാക്കളും കുഞ്ജരവീരരുംകൊംകണമന്നരും വ
ൻപുനടിക്കുന്നസുംഭന്മാർമാഗധൻ കംപമില്ലാതൊരുകാശീനൃപൻ
താനും അംഗരുംവംഗരുംവീരർകലിംഗരും മംഗലനാകിയപുണ്ഡ്രനൃപ
ൻതാനും കുന്തളവീരരുംകാരൂശഭൂപരുംസിന്ധുരഭൂവരുംനൈഷധവീ
രരും കൊസലകെകയചെദീനൃപന്മാരും മെദുരന്മാരാംവിരാടരാജാക്ക
ളും മാളവൻചൊളനുംകെരളൻപാണ്ഡ്യനും കെളിയെറുന്നമറ്റുള്ളനൃ
പന്മാരും നാരദവ്യാസധൌമ്യാദികളായുള്ള ഘൊരതപോധനന്മാ
രൊടുശിഷ്യരും ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദിയും ധാൎമ്മികനാ
യുള്ള ധൎമ്മജൻതന്നുടെ രാജസൂയത്തിനുവന്നുനിറഞ്ഞിതു രാജിതയാ
യമഹാരാജധാനിയിൽ തങ്ങളാൽ ത ങ്ങളായസല്ക്കാരവും തങ്ങൾത
ങ്ങൾക്കുള്ളകൊപ്പുംപദവിയും തിങ്ങീവിളങ്ങുന്നവൻപടക്കൊപ്പുമാ
യിങ്ങിനെഭൂമിയലുള്ളരാജാക്കളും കുംഭവുംകൊംപുംപൊതിഞ്ഞുചെം
പൊന്നിനാൽ വൻപുള്ളകുംഭികൾമുൻപിലകംപടി കല്ലൊലമാലക
ൾചെല്ലുന്നതുപൊലെതുള്ളിക്കളിക്കുന്നവെള്ളക്കുതിരകൾ തെരാളി
കളായപൊരാളിവീരരും കാലായമെറുന്നകാലാൾപടകളും കണ്ടുതുടര
ത്തുടരവരുന്നതു കണ്ടുകൂടാതൊളമുള്ളപെരുംപട ശംഖംങ്ങൾഭെരീപെ
രിംപറമദ്ദളം ദുന്ദുഭിനക്രമിടക്കയുടുക്കുകൾ കൊംപുംകുഴലുകൾകാളവും
വീണയും തംപുരാനെശിവശംകരയെന്നതെ ചൊല്ലാവതുണ്ടായ
ഘൊഷംനിരൂപിക്കി ലെല്ലാരെയുമൊക്കെസ്സൽക്കാരവുംചെയ്തു നല്ല
വെണ്മാളികതൊറുമിരുത്തിയാർ കല്യാണമൊടമാത്യനുജന്മാദികൾ
കൂപതടാകങ്ങൾവെണ്ടുവൊളമുണ്ടു ശൊഭകൎന്നനെടുംകൊണികളു
ണ്ടു കിംകരന്മാരുണ്ടുവെണ്ടതൊരുക്കുവാൻ സംകടമൊന്നിനുമില്ലൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/203&oldid=185493" എന്ന താളിൽനിന്ന് ശേഖരിച്ചത്