താൾ:CiXIV280.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൯൩

വൈകാതെ ഭൂമിപതെവിടനൽകീടുകെന്നപ്പൊൾ ധൎമ്മജനുംവിടന
ൽകിനാൻവിപ്രരാ യുന്മദമൊടവർനന്മതിലുമെറിവന്മരവുംതകൎത്താ
ശുവിളിച്ചുചെന്നമ്മാഗധന്റെനഗരമകംപുക്കാർഅൎഘ്യപാദ്യാദിക
ൾകൊണ്ടവർതങ്ങളെ സൽക്കാരവുംചെയ്തുചൊദിച്ചുചുമന്നവൻഉള്ളി
ലഹം‌കാരമുള്ളാരണർനിങ്ങ ളുള്ളവണ്ണംപറഞ്ഞീടുവിനെന്നപ്പൊൾ
മാധവൻമന്ദസ്മിതംചെയ്തുചൊല്ലിനാൻ മാഗധനായജരാസന്ധഭൂപ
തെ ചൊല്ലിയതെല്ലാംകൊടുക്കുംപൊലന്തണ ൎക്കില്ലവികല്പമെന്നെ
ല്ലാരുംചൊല്ലുന്നു തള്ളലുണ്ടായതുമുള്ളിലതുതന്നെ കള്ളമൊഴിഞ്ഞതുമു
ൻപെപറയെണംചൊല്ലുവിൻവാഞ്ഛിതംനൽകുവൻനിങ്ങളുംചൊ
ല്ലെണമാരെന്നുനെരെമടിയാതെ—പിന്നെയുംകൃഷ്ണനെസ്സൂക്ഷിച്ചുമാ
ഗധൻ ചൊന്നാൻതനിക്കൊരുശംകമുഴുക്കയാൽ പണ്ടൊരെടത്തി
ന്നുകണ്ടുവാറുണ്ടെന്ന തുണ്ടുതവമുഖംകണ്ടുതൊന്നുന്നിതു ഇന്നനില
ത്തുനിന്നെന്നതുമിന്നനാ ളെന്നതുമൊന്നുമെതൊന്നുന്നതില്ലമെ—അ
ക്കഥകെട്ടരുൾചെയ്തിതുകൃഷ്ണനു മൊക്കുമൊക്കുമതിനുണ്ടവകാശവും
പണ്ടുമധുരെക്കുകൃഷ്ണനൊടുപs കൊണ്ടുചെന്നൊരുനാൾമണ്ടുന്നനെ
രത്തു കണ്ടുനില്ക്കുന്നിതുഞാനുമെന്നാകിലാം കണ്ടീടുവാനവകാശംധ
രാപതെ എന്നതുകെട്ടുചൊന്നാൻജരാസന്ധനു മന്നുമമബലംക
ണ്ടുതല്ലീഭവാൻ വീരരെമണ്ടിച്ചുപൊരുന്നകൃഷ്ണനുംപാരാതെപാഞ്ഞു
കളഞ്ഞതുകണ്ടിലെ കണ്ടെനടുത്തങ്ങെതൃത്തൊരുനെരത്തു കൊണ്ടൽ
നെർവൎണ്ണനുംനീയുമൊടുന്നതും ഓടിച്ചതാരെന്നുമൊടിയതാരെന്നു മൂ
ടെതിരിഞ്ഞപൊതെതുംതിരിഞ്ഞീലസംശയമുണ്ടൊഭവാനുള്ളിലെംകി
ലൊ സംശയംതീൎക്കാമെന്നുണ്ടായതുകെൾക്ക കെൾക്കിലുംകെളായ്കിലു
മിനിക്കിന്നിയും പൊൎക്കള്ളത്തിംകലസംശയംവെറിടു നില്ക്കതെല്ലാ
മവകാശംവരുന്നനാ ളൊക്കവെതീരുംപറവിനാരെന്നതും ഞങ്ങള
പെക്ഷിച്ചതുതരാമെന്നതു മിങ്ങൊട്ടൊരുസത്യംചെയ്തുതരുന്നാകിൽഞ
ങ്ങളുംസത്യംപറയുന്നതുണ്ടെന്നു മംഗലദെവതാകാമുകനുംചൊന്നാൻ
ജീവനെത്തന്നെതരെണമിനിക്കെന്നു പാവനനായാരുഭൂസുരൻ
ചൊല്ലുകിൽ എതുംമടിയാതെഞാൻകൊടുത്തീടുവൻ ഭൂതെശ്വരനാ
യശംകരൻതന്നാണ സത്യമിതെന്നതുകെട്ടവാറെപുരു ഷൊത്തമ
നാകിയകൃഷ്ണനുംചൊല്ലിനാൻ നെരെപറയാംപരമാൎത്ഥമെംകിലൊ
പൊരിൽപതിനെഴുരുനിന്നെത്തൊല്പിച്ച കൃഷ്ണനഹമയംജിഷ്ണുശക്രാ
ത്മജൻജിഷ്ണുതന്നഗ്രജൻഭീമനിവനല്ലൊ മന്നവനാകിയധൎമ്മജ
ൻചൊൽകയാൽ നിന്നൊടുയുദ്ധമപെക്ഷിച്ചുവന്നിതു ദെഹിയുദ്ധം
നൃപവീരശിഖാമണെ മൊഹമതിംകൽഞങ്ങൾക്കെത്രയുംപാരം എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/199&oldid=185489" എന്ന താളിൽനിന്ന് ശേഖരിച്ചത്