താൾ:CiXIV279.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ പദകാണ്ഡം

യൊടെ എവം സമന്മാരെക്കാൾ അധികമാ
യി എന്നുംവരുന്നു— ആദ്യത്തിൽ ഗ്രഹത്തിൽ
നിന്ന വെൎപാടന്നൎത്ഥമുണ്ട ശെഷംസ്പഷ്ടംഇ
തിന്മണ്ണം വൃക്ഷത്തിൽനിന്നു കൊലുവീണു ഭൂമി
യിൽ നിന്നും പൊടിമെൽപൊയി മനസ്സഅ
തിൽ നിന്നുപൊയി ഇത്യാദിയും വെൎപാടത
ന്നെ ഹെതുത്വം സംകല്പിച്ചാലും പഞ്ചമിവ
രും— സന്തൊഷം ഹെതുവായിട്ടു—

ചൊ— അധികരണം— ഏത

ഉ— ഏത വസ്തു കൎത്താവിനൊ കൎമ്മത്തി
നൊ ആശ്രയമായിരിക്കും അതിന്ന— ക— അ
ധികരണമെന്ന പെരുവരും ആധാരമെന്നും
പറയാം ആധാരത്തുംകൽ— കൽ— എന്നും— ഇ
ൽ— എന്നുംസപ്തമിവരും—

ഉ— അതിനാൽ സമീപത്തുംകൽഎന്നും താ
ഴ്ചയിൽഇരുന്ന് എന്നുംവന്നൂ ഇതിന്മണ്ണം രാ
മൻകൽയൊഗ്യതഇരിക്കുന്നു വീഠത്തിൽ രാമ
ൻ ഇരിക്കുന്നു ഇതരണ്ടും കൎത്താവിന്ന ആശ്ര
യം— ഉരുളിയിൽ അരിവക്കുന്നൂ മനസ്സിൽസ
ന്തൊഷംചെൎക്കുന്നു ഇതകൎമ്മാശ്രയം— ഏതി
നെ ഉദ്ദേശിച്ച വ്യാപാരം ചെയ്യുന്നു— അതി
ലും ഇൽഎന്നസപ്തമിവരും ഉ— വിദ്യയിൽ— ഇ
തിന്മണ്ണംമൊക്ഷത്തിൽഇച്ശിക്കുന്നുകൃഷിയിൽ
പ്രയത്നംചെയ്യുന്നു ഗൊട്ടിൽപൊകുന്നു— കൂ
ട്ടത്തിൽ— എന്നടത്തവച്ച എന്നുള്ളസപ്തമിവരു
ന്നുഅതിനാൽ സഹപാഠികളിൽവച്ചഎന്നുവ
ന്നു— കൎത്താവ— കൎമ്മംമുതലായി ആധാരപൎയ്യ
ന്തത്തിന്നസംസ്കൃതത്തെ അനുസരിച്ച കാരക
മെന്ന— പെരപറയം— കൎത്തൃകാരകം— കൎമ്മകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/78&oldid=187175" എന്ന താളിൽനിന്ന് ശേഖരിച്ചത്