—62—
കളത്തിന്റെ വിശെഷത്തിനാലല്ലാഎന്നും. ഞങ്ങളൊരുവനെ
ഞങ്ങടെമതത്തിൽചെൎത്തികൊള്ളുമ്പൊൾ പരിശുദ്ധാത്മാവായ
വർ അവന്റെ പാപങ്ങളെ കഴുകിശുദ്ധമാക്കുന്നു എന്നുള്ളതി
നെ അടയാളമായിട്ട വെള്ളംകൊണ്ടഅവനെസ്നാനം ചെയ്യിക്കു
ന്നു ആയതഞങ്ങടെ മതരീതിക്ക വെണ്ടിച്ചെയ്യുന്ന ക്രിയയാകു
ന്നു അതമാത്രമല്ലആവെള്ളംഅവന്റെപാപങ്ങളെ കളഞ്ഞുഅ
വനെ ശുദ്ധനാക്കുന്നു. എന്നഞങ്ങൾ ഉപദെശിക്കുന്നില്ല എ
ന്നപറയുന്നതെ (അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ) 2–ാം
അദ്ധ്യായം 38-ാം വാക്യത്തിൽ പാപമൊചനത്തിന്നായിട്ട യെ
ശുകിരിസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്നാനംപെറ്റു കൊള്ളി
വിൻ അപ്പൊൾ നിങ്ങൾക്ക പരിശുദ്ധാത്മാവിന്റെ ദാനം
ലഭിക്കും.
6–ാമത—ഇതപുണ്യതീൎത്ഥം ഇതിൽനൊം,വിധിച്ചവിധിപ്രകാരം
തന്നെഎന്റെമെൽവെച്ചഅമ്പൊടുകൂടിസ്നാനംചെയ്യുന്നത പു
ണ്യം എന്നസൎവസാമൎത്ഥ്യംഉള്ളശിവൻ തിരുവാക്കരുളിചെയ്തി
രിക്കുന്നതുകൊണ്ടും ആ തീൎത്ഥത്തിൽ അവരുടെ അരുൾശക്ത
പതിഞ്ഞിരിക്കുന്നവിശെഷം കൊണ്ടും വിധിപ്രകാരം അതിൽ
സ്നാനംചെയ്യുന്നവരുടെ, പാപങ്ങളും, രോഗങ്ങളുംപൊകുമെന്നു
ള്ളതുനിശ്ചയം.
൧൬–മദ്ധ്യായം
ദ്ധ്യാനം
61. ചൊദ്യം. ഈശ്വരനെമനസ്സുകൊണ്ടുമാത്രം വിശ്വ
സിക്കെണ്ടതല്ലാതെ നിങ്ങൾചെയ്യുന്ന ധ്യാനജപങ്ങളാൽ പ്ര
യോജനമെന്ത?
(ഉത്തരം) 1–ാമത ഈശ്വരനെ മാനസത്തിൽ ഉറപ്പിപ്പാ
ൻ സാധനമായും മഹിമയുള്ളതായും ഇരിക്കുന്നതകൊണ്ട ദ്ധ്യാ
നജപാദികൾ ആവശ്യമായിചെയ്യെണ്ടുന്ന പുണ്യങ്ങളായിരി
ക്കുന്നു.