താൾ:CiXIV265b.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩)

മെല്ലാമെവെശ്യമാൎക്കുദാനവുംചെയ്തു വ്യൎത്ഥമായ്ക്കഴിച്ചീടുമുള്ളകാലവുമെല്ലാം
വെശ്യാസംഗമം പുരുഷാൎത്ഥമെന്നുറച്ചിടും ആശ്രിതന്മാരെ കുറഞ്ഞൊന്നുര
ക്ഷിക്കയില്ല ദാനധൎമ്മാദിതപൊയൊഗങ്ങളുപെക്ഷിച്ചു മാനസെശൊകങ്ങ
ളും വ്യാധിയും വൎദ്ധിച്ചീടും ബ്രഹ്മഹത്യാദിദൊഷമെതുമെയറിയാതെ ബ്ര
ഹ്മദ്വെഷത്താൽ വധം ചെയ്യും ബ്രാഹ്മണരെയും ശ്രീ നാരായണ സ്വാമിതിരു
നാമങ്ങളൊന്നും മാനസെനിനക്കയില്ലാരുമയൊരിക്കലും വൃദ്ധതയൊ
ടും പിതൃമാതൃക്കളിരിക്കവെ പുത്രന്മാർ മരിച്ചിട്ടു ദുഃഖിച്ചു കിടക്കയും വെദശാ
സ്ത്രാദിപുരാണാദികാവ്യാദികളെ എതുമഭ്യസിയാതെ കാമപീഡിതന്മാരായി ജ്ഞാ
നികളെയും നിരസിച്ചു ദുൎഭാഷണഞ്ചൈതാനന്ദം വെശ്യാലാപം കൊണ്ടുപൂ
ണ്ട നാരതം ഹീനജാതിയിൽ പുത്രൊല്പത്തിയെചെൎത്തു കൊണ്ടു പാനഭൊജന
മൂലമന്യായ കൎമ്മം ചെയ്തു വിപ്രന്മാർ വിവാഹം ചെയ്കെന്നതുമൎത്ഥാൎത്ഥമായ്സ്വ
ല്‌പ്രായമായിട്ടുള്ളഭൊഗാൎത്ഥമായും പക്ഷെ സംബന്ധമിത്രാൎത്ഥമായ്ചെയ്തുകൊ
ള്ളുകിലുമാം ധമ്മാൎത്ഥമായി വിവാഹം ചെയ്കയില്ലാൎതമെ ആധിവ്യാധിക
ളാലെ പീഡിത ഹൃദയരായാതുരന്മാരായ്പഞ്ച പാതകങ്ങളും ചെയ്തു വൎണ്ണസങ്കര
വും സംഭവിച്ചു വസിച്ചിടും വൎണ്ണിപ്പാൻ പകൽ പൊർകലിദൊഷങ്ങളെ
ല്ലാം സാധുക്കളായുള്ളവരല്പായുസ്സുകളായ്പൊം വെദനിദിതന്മാൎക്കു വൎദ്ധി
ക്കുമായുബ്ബലം ഉചിതാനുചിതങ്ങളെതുമെയറിയാതെ ഭജനമൊരിക്കലുമി
ല്ലടെവന്മാരെയും മാനസെശുദ്ധിയുമില്ലാൎക്കുമെയൊരീക്കലും പ്രാണിപീ
ഡയും ചെയ്തുനരകം പൂക്കീടുവൊർ ൟ വണ്ണമുള്ളകലിദൊഷങ്ങളുർചെയ്‌വാ
നാവതല്ലനെകംസംവത്സരംകൂടിയാലും എവമീശ്വരവാക്യംകെട്ടൊരുഭ
ഗവതീ പാൎവ്വതി ജന്തുക്കളിൽ കാരുണ്യവിവശയായിങ്ങിനെവൎത്തിക്കു
ന്നമാസഷാൎദകൾക്കെല്ലാമെങ്ങിനെയനുഗ്രഹം ചെയ്യുന്നു നാരായണൻ
എന്നരുൾചെയ്തീടെണമിന്നിഹജൎഗല്പതെ പന്നഗഭരണനുമന്നെരമരു
ൾചെയ്തു ചില്പുമാൻകലിയുഗകാലത്തുമാനവന്മാൎക്കല്പധൎമ്മംകൊണ്ടൎദ്ധ്വ
ലൊകപ്രാപ്തിയും നൽകും വിഷ്ണുപൂജകന്മാരായ്‌വിഷ്ണുലൊകം പ്രാപിക്കും മഭ
ക്തന്മാരെല്ലാരുമ്മല്പദം പ്രാപിച്ചീടും നരന്മാൎക്കെല്ലാം കൃതയുഗത്തിൽ ആ
റായിരം വരിഷമായുസ്സുണ്ടെന്നറികശൈലാത്മജെ ചെന്നീടുതത്രതായു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/7&oldid=180535" എന്ന താളിൽനിന്ന് ശേഖരിച്ചത്